അന്തര്‍ദേശീയം
രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ യുഎസ് സൈന്യം നേരിട്ട് പ്രവേശിച്ചത് 22 വര്‍ഷങ്ങള്‍ക്ക് ശേഷം. അമേരിക്കയുടെ ബി-2 ബോംബര്‍ വിമാനങ്ങള്‍ മിസോറിയില്‍ നിന്ന് പറന്നുയര്‍ന്ന് 18 മണിക്കൂര്‍ 40 മിനിറ്റ് യാത്രയ്ക്ക് ശേഷം ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു. വിമാനങ്ങള്‍ ഇറാന്റെ നടാന്‍സ്, ഫോര്‍ഡോ, ഇസ്ഫഹാന് ആണവ കേന്ദ്രങ്ങളില്‍ ബോംബുകള്‍ വര്‍ഷിച്ച ശേഷം അമേരിക്കയിലേക്ക് മടങ്ങി