Advertisment

നേപ്പാളില്‍ ദുരന്തം: ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കെ. നായരുടെയും കുടുംബത്തിന്‍റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

New Update

തിരുവനന്തപുരം: നേപ്പാളില്‍ മരണമടഞ്ഞ ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കെ. നായരുടെയും (39) കുടുംബത്തിന്‍റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. വ്യാഴാഴ്ച രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് എത്തിച്ചത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കും.

Advertisment

publive-image

മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനുള്ള കുഴിമാടങ്ങള്‍ തയാറാക്കിയിട്ടുണ്ട്. മൂന്ന് കുഴിമാടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രവീണിന്‍റെയും ഭാര്യ ശരണ്യയുടെയും മൃതദേഹങ്ങള്‍ ദഹിപ്പിക്കും. മക്കളായ ശ്രീഭദ്ര(9), ആര്‍ച്ച (7), അഭിനവ് (4) എന്നിവരുടെ മൃതദേഹങ്ങള്‍ ഒരു കുഴിമാടത്തില്‍ പെട്ടിയിലാക്കി സംസ്കരിക്കും. പ്രവീണിന്‍റെയും ശരണ്യയുടെയും കുഴിമാടത്തിന് മധ്യഭാഗത്തായാണ് മക്കളുടെ കുഴിമാടം ഒരുക്കിയിരിക്കുന്നത്.

മരണവാര്‍ത്തയറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും കഴിഞ്ഞ മൂന്ന് ദിവസമായി രോഹിണി ഭവനില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ എത്തിക്കുന്നതും കാത്ത് ചേങ്കോട്ടുകോണം, അയ്യന്‍കോയിക്കല്‍ പ്രദേശവാസികളും പ്രവീണിന്‍റെ ബന്ധുക്കളും കണ്ണീരോടെ കാത്തിരിക്കുകയായിരുന്നു.

Advertisment