Advertisment

സിഎജി റിപ്പോര്‍ട്ട് വിവാദത്തില്‍ വിശദീകരണം നല്‍കുന്നതിനായി ധനമന്ത്രി തോമസ് ഐസക്കിനെ വിളിച്ച്‌ നിയമസഭാ എത്തിക്സ് കമ്മിറ്റി

New Update

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് വിവാദത്തില്‍ വിശദീകരണം നല്‍കുന്നതിനായി ധനമന്ത്രി തോമസ് ഐസക്കിനെ വിളിച്ച്‌ നിയമസഭാ എത്തിക്സ് കമ്മിറ്റി. തോമസ് ഐസക്കിനോട് ഡിസംബര്‍ 29ന് എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വി.ഡി. സതീശന്‍ എംഎല്‍എ നല്‍കിയ അവകാശലംഘന നോട്ടീസിലാണ് എത്തിക്സ് കമ്മിറ്റിയുടെ നടപടി. നോട്ടീസ് നല്‍കിയ സതീശനെ നിയമസഭാ സമിതി ഇന്ന് വിസ്തരിച്ചു. മന്ത്രിക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ റിപ്പോര്‍ട്ട് സഭക്ക് മുന്നില്‍ വയ്ക്കുന്നതിന് മുന്‍പ് പുറത്ത് വിടുന്നത് കീഴ്വഴക്കമാകുമെന്ന് സതീശന്‍ വ്യക്തമാക്കി. മന്ത്രി നിയമം ലംഘിച്ചുവെന്നും സതീശന്‍ സമിതിക്ക് മുന്നില്‍ പറഞ്ഞു.

ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി എത്തിക്സ് കമ്മിറ്റിക്ക് മുമ്ബാകെ എത്തുന്നത് ഇതാദ്യമാണ്. ഒന്‍പത് അംഗ കമ്മിറ്റിയില്‍ ആറു പേരും ഇടത് അംഗങ്ങളായതിനാല്‍ നടപടിക്ക് സാധ്യത കുറവാണ്.

Advertisment