Advertisment

ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയതായി സൂചന ; ഒരുമാസത്തിനിടെ ഏഴാമത്തെ മിസൈൽ പരീക്ഷണം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ന്യൂയോർക്ക്: ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയതായി സൂചന. രണ്ടു മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ കൊറിയയുടെ കിഴക്കൻ തീരത്തുനിന്നു പരീക്ഷിച്ചതായി ഉത്തരകൊറിയൻ സൈന്യം അവകാശപ്പെട്ടു. ഇതിന്‍റെ ചിത്രങ്ങളും വിഡിയോയും ഉത്തര കൊറിയ തന്നെ പുറത്തുവിട്ടിട്ടുണ്ട്.

Advertisment

publive-image

ഒരുമാസത്തിനിടെ ഏഴാമത്തെ മിസൈൽ പരീക്ഷണമാണിത്. പുതിയ സൂപ്പർലാർജ് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചറിന്‍റെ വിജയകരമായ പരീക്ഷണം, ഉത്തരകൊറിയൻ ശാസ്ത്രജ്ഞർ ഒരുക്കിയ അദ്ഭുതമാണെന്ന് പ്യോംഗ്യാംഗ് പറഞ്ഞു.

അമേരിക്കയുമായി സംഘർഷം തുടരുന്നതിനിടെയാണ് ഉത്തരകൊറിയ മിസൈലുകളുടെയും അനുബന്ധ ആയുധങ്ങളുടെയും പരീക്ഷണം തുടരുന്നത്. കഴിഞ്ഞയാഴ്ച അവസാനിച്ച യുഎസ്, ഉത്തരകൊറിയ സൈനിക അഭ്യാസത്തിനുശേഷം കൊറിയൻ ഉപദ്വീപിൽ വീണ്ടും സംഘർഷ സാധ്യത നിലനിൽക്കുകയാണ്.

യുഎസും ഉത്തരകൊറിയയും വൈകാതെ ആണവനിരായുധീകരണ ചർച്ച പുനരാരംഭിക്കുമെന്ന് ദക്ഷിണകൊറിയൻ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Advertisment