Advertisment

വഴിതര്‍ക്കത്തെ തുടര്‍ന്ന് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വയോധിക മരിച്ചു

New Update

ആലപ്പുഴ: വഴിതര്‍ക്കത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച വയോധിക മരിച്ചു. ചെങ്ങന്നൂര്‍ പെണ്ണുക്കര വടക്ക് ലിസാമ്മ(72)ആണ് മരിച്ചത്.

Advertisment

publive-image

ലിസാമ്മയും അയല്‍വാസിയും തമ്മില്‍ വഴിതര്‍ക്കം നിലനിന്നിരുന്നു. കേസ് കോടതിയിലെത്തിയപ്പോള്‍ സ്ഥലമുടമയായ അയല്‍വാസിക്ക് അനുകൂലമായാണ് വിധി വന്നത്.

പിന്നീട് സ്ഥല ഉടമ മതില് കെട്ടാന്‍ വന്നപ്പോള്‍ ലിസാമ്മ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. 60 ശതമാനം പൊള്ളലേറ്റ ലിസാമ്മയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

old women suicide
Advertisment