Advertisment

പാലക്കാട് ജില്ലയില്‍ 10 വയസില്‍ താഴെയുള്ള അഞ്ച് കുട്ടികള്‍ക്കുള്‍പ്പെടെ 27 പേര്‍ക്ക് കോവിഡ്

New Update

പാലക്കാട്: പാലക്കാട് ജില്ലയില്‍ 10 വയസില്‍ താഴെയുള്ള അഞ്ച് കുട്ടികള്‍ക്കുള്‍പ്പെടെ 27 പേര്‍ക്ക് ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഒന്ന്, മൂന്ന്, ആറ് പ്രായത്തിലുളളതും അഞ്ച് വയസുള്ള രണ്ടു കുട്ടികള്‍ക്കും ഉള്‍പ്പെടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 181 ആയി.

Advertisment

publive-image

ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.‍

തമിഴ്നാട്-6‍

മുതുതല പെരുമുടിയൂര്‍ സ്വദേശി (35, സ്ത്രീ), ചെന്നൈയില്‍ നിന്ന് വന്ന മാത്തൂര്‍ മണ്ണമ്ബുള്ളി സ്വദേശികളായ അമ്മയും(37) രണ്ട് മക്കളും(18 ആണ്‍കുട്ടി, 16 പെണ്‍കുട്ടി), ചെന്നൈ നിന്ന് വന്ന പരുതൂര്‍ സ്വദേശിയായ പെണ്‍കുട്ടിക്കും (അഞ്ച്), പിതൃ സഹോദരനും (30). ‍കുവൈറ്റ്-7‍

കുഴല്‍മന്ദം സ്വദേശി (41 പുരുഷന്‍), ലക്കിടി പേരൂര്‍ സ്വദേശി (42 പുരുഷന്‍), തിരുമിറ്റക്കോട് കറുകപുത്തൂര്‍ സ്വദേശി (48 പുരുഷന്‍), തൃത്താല കോടനാട് സ്വദേശി (3-ആണ്‍കുട്ടി), തൃത്താല മേഴത്തൂര്‍ സ്വദേശി (43 പുരുഷന്‍), തരൂര്‍ അത്തിപ്പൊറ്റ സ്വദേശി(33 പുരുഷന്‍), നെല്ലായ എഴുവന്തല സ്വദേശി (31 പുരുഷന്‍).

ഒമാന്‍-1‍

വല്ലപ്പുഴ സ്വദേശി (5, ആണ്‍കുട്ടി). കുട്ടിയുടെ അമ്മയ്ക്ക് ജൂണ്‍ 11 ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഹൈദരാബാദ്-1‍

വല്ലപ്പുഴ ചൂരക്കോട് സ്വദേശി (80 സ്ത്രീ)

ഖത്തര്‍-4‍

തിരുമിറ്റക്കോട് പെരിങ്ങന്നൂര്‍ സ്വദേശി (60 പുരുഷന്‍), ദോഹയില്‍ നിന്ന് വന്ന കപ്പൂര്‍ കല്ലടത്തൂര്‍ സ്വദേശികളായ അമ്മയും(29) രണ്ടു മക്കളും (ആറ് വയസുള്ള ആണ്‍കുട്ടി, ഒരു വയസ്സുള്ള പെണ്‍കുട്ടി).

യുഎഇ-2‍

വല്ലപ്പുഴ സ്വദേശി (42 പുരുഷന്‍), തൃത്താല കണ്ണനൂര്‍ സ്വദേശി (42 പുരുഷന്‍).

സൗദി-2‍

തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി (35 പുരുഷന്‍), മുതുതല സ്വദേശി (3, ആണ്‍കുട്ടി)

ഡല്‍ഹി-2‍

പൊല്‍പ്പുള്ളി പനയൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ (17 ആണ്‍കുട്ടി, 20 പുരുഷന്‍). ഇവരുടെ മാതാപിതാക്കള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കസാക്കിസ്ഥാന്‍-1‍

കുഴല്‍മന്ദം സ്വദേശി (31 പുരുഷന്‍)

സമ്ബര്‍ക്കം-1‍

തൃശൂരില്‍ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ പട്ടാമ്ബി സ്വദേശിക്കാണ്(55) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച ഒരു തടവുപുള്ളിയുമായുള്ള സമ്ബര്‍ക്കത്തിലൂടെ ആണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്.

നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും മൂന്ന് എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.

Advertisment