Advertisment

“കെഎസ്ആര്‍ടിസി വോള്‍വോ ബസില്‍ സീറ്റ് നമ്പര്‍ 40 ആയിരുന്നു എന്‍റേത്. ഏറ്റവും പുറകിലെ സീറ്റിന്‍റെ തൊട്ടു മുന്നിലേതായിരുന്നു എന്‍റെ ഇരിപ്പിടം ; ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ഞാനിന്ന്…”; ജീവന്‍ തിരിച്ചു നല്‍കിയ ആ സീറ്റിനെ കുറിച്ച് റഹീം പറയുന്നു

New Update

കൊച്ചി : പൂണ്ടിയിലെ ആശുപത്രിക്കിടക്കയില്‍ കിടന്നു ദൈവത്തോടു നന്ദി പറയുകയാണ് എറണാകുളം ഇടക്കൊച്ചി നസീമ മന്‍സിലില്‍ റസീം സേഠ് എന്ന നാല്‍പതുകാരന്‍.

Advertisment

ബംഗളൂരുവില്‍നിന്നു കൊച്ചിയിലേക്കു മടങ്ങാനായി ടിക്കറ്റ് ബുക്കു ചെയ്യാന്‍ എത്തിയപ്പോള്‍ ഒരു സീറ്റ് മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. 40-ാം സീറ്റ്. ആ സീറ്റ് തനിക്ക് ജീവന്‍ തിരികെ നല്‍കിയതിന്‍റെ ആശ്വാസത്തിലാണ് റസീം ഇപ്പോള്‍.

publive-image

എറണാകുളം കലൂരിലെ ആര്‍ട്ട് ഇന്‍റീരിയര്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണു റസീം. കമ്പനി ആവശ്യവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇദ്ദേഹം ബംഗളൂരുവിലേക്കു പോയത്.

“കെഎസ്ആര്‍ടിസി വോള്‍വോ ബസില്‍ സീറ്റ് നമ്പര്‍ 40 ആയിരുന്നു എന്‍റേത്. ഏറ്റവും പുറകിലെ സീറ്റിന്‍റെ തൊട്ടു മുന്നിലേതായിരുന്നു എന്‍റെ ഇരിപ്പിടം.

ബസിലെ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. എന്താണ് സംഭവിച്ചതെന്നൊന്നും മനസിലായില്ല. കാലില്‍ നല്ല വേദന ഉണ്ടായി. ബസിന്‍റെ ഗ്ലാസ് പൊട്ടിച്ചാണ് പുറത്തിറക്കിയത്. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ഞാനിന്ന്…”- റസീമിന്‍റെ വാക്കുകള്‍ മുറിഞ്ഞു.

“ഞാന്‍ മടിവാളയില്‍നിന്നാണ് ബസില്‍ കയറിയത്. ബുധനാഴ്ച രാത്രി 8.30 നു എത്തേണ്ട ബസ് മടിവാളയില്‍ എത്തിയപ്പോള്‍ 9.15 ആയി. യാത്രക്കാരെല്ലാവരും നല്ല ഉറക്കത്തിലും ആയിരുന്നു. ആശുപത്രിയില്‍ എത്തിയശേഷമാണ് എനിക്ക് ഓര്‍മ വന്നത്.

എന്‍റെ വലതുകാലില്‍ ഒടിവുണ്ട്. ചെറുതായി ശരീരവേദനയും ഉണ്ടായിരുന്നു.”- മുന്നില്‍ കണ്ട അപകടത്തിന്‍റെ ഭീതി വിട്ടുമാറാതെ റസീം പറഞ്ഞു.

Advertisment