Advertisment

മകന്‍ അറസ്റ്റിലായതിന്‍റെ പേരില്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കരുത്, അതാണ് യുഡിഎഫിന് ഗുണകരമെന്ന് ചെന്നിത്തല

New Update

തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ സര്‍ക്കാരിനും സിപിഎമ്മിനും എതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .

Advertisment

publive-image

മകന്‍ അറസ്റ്റിലായതിന്‍റെ പേരില്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കരുതെന്നും അതാണ് യുഡിഎഫിന് ഗുണകരമെന്നും ചെന്നിത്തല പരിഹസിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടവും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കള്ളക്കടത്തുമാണ് നടക്കുന്നത്. കൊള്ളസംഘമാണ് കേരളം ഭരിക്കുന്നതെന്നും അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎം നേതൃത്വം നല്‍കുകയാണോ എന്നും അദ്ദേഹം ചോദിച്ചു.

കൊള്ളക്കാരെയെല്ലാം സംരക്ഷിച്ചു പിടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എത്ര സംരക്ഷിച്ചാലും കുറ്റവാളികളെ രക്ഷിക്കാന്‍ കഴിയില്ല. മലയാളികള്‍ക്ക് അപമാനമായ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും ഇത്തരം തീവെട്ടിക്കൊള്ളകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

rameshchennithala
Advertisment