കൊച്ചി : പല കാരണങ്ങള്‍കൊണ്ടും ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നേടാന്‍ ആഗ്രഹവും ആവേശവുമുള്ള സ്ത്രീകള്‍ക്ക് അതിന് സാധിക്കാറില്ല.
/sathyam/media/post_attachments/vJySUdZhI7kSe7OlNRJl.jpg)
ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുന്ന, അവസരം കിട്ടാതെ ഇരിക്കുന്ന പല സ്ത്രീകളെയും എനിക്ക് അറിയാം. സ്ത്രീകള്‍ ആഗ്രഹിക്കുന്ന സക്സസ്ഫുള്‍ ആയിട്ടൊരു ജീവിതം ഉണ്ടാകട്ടെ.
അങ്ങനെ വളര്‍ന്ന് സ്ത്രീ-പുരുഷ വേര്‍തിരിവില്ലാതെ മാറട്ടെ. അങ്ങനെയൊരു വേര്‍തിരിവില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.
അതുപോലെ വളരെ ശക്തരായി, തുല്യരായി പരസ്പര ബഹുമാനത്തോടെ സ്ത്രീകളും പുരുഷന്മാരും എല്ലാവരും ഒന്നിച്ച് നിന്നുകൊണ്ട് മനഃസമാധാനമുള്ള ഒരു സമൂഹം ഉണ്ടാകട്ടെ എന്നതാണ് എന്‍റെ ആത്മാര്‍ഥമായിട്ടുള്ള ആഗ്രഹം.-മഞ്ജു വാര്യർ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us