/sathyam/media/media_files/2025/11/06/kp-ummar-balachandra-menon-prem-nazir-2025-11-06-19-20-17.jpg)
ഒരുകാലത്ത് കുടുംബപ്രേക്ഷകരുടെ പ്രിയ നായകനായിരുന്ന ബാലചന്ദ്ര മേനോൻ തന്‍റെ സിനിമയിലെ കഥാപാത്രത്തെ കൊന്ന സംഭവം അതിരസകരമാണ്. "കാര്യം നിസാരം’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ:
പ്രേംനസീർ നായകനായ 'കാര്യം നിസാര’ത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്നു. ചിത്രീകരണം പുരോഗമിക്കുമ്പോള്‍ കെ.പി. ഉമ്മറിന്‍റെ കഥാപാത്രം സംവിധായകന് തലവേദനയായി. കാരണമെന്തെന്നോ ?
/filters:format(webp)/sathyam/media/media_files/2025/11/06/pram-nazir-balachandra-menon-2025-11-06-19-30-07.jpg)
ഉമ്മർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് നായകനായ പ്രേംനസീറിന്‍റെ കഥാപാത്രത്തിനൊപ്പം പ്രാധാന്യം വന്നു. ഈ പോക്ക് തടഞ്ഞില്ലെങ്കിൽ ചിത്രത്തിൽ രണ്ടു നായകന്മാർ ഉണ്ടാകും. ഒരുപക്ഷേ ചിത്രത്തെ പ്രേക്ഷകർ നിസാരമായി തള്ളിക്കളയാനും ഈ കാരണം മതി.
എന്നാൽ തന്‍റെ പ്രാധാന്യം കുറയ്ക്കുന്ന കാര്യം ഉമ്മർ അറിയുകയുമരുത്. ആത്മാർഥതയോടെ ആ വേഷം പൂർത്തീകരിക്കുകയാണ് ഉമ്മർ.
മേനോൻ ചിന്താക്കുഴപ്പത്തിലായി. രണ്ടു കഥാപാത്രങ്ങളും ഒപ്പത്തിനൊപ്പം പോകുന്നത് പ്രേംനസീറും അറിയാൻ പാടില്ല. അറിഞ്ഞാൽ നായക കഥാപാത്രത്തിന് പ്രസക്തിയില്ലെന്ന് അദ്ദേഹത്തിനു തോന്നിയാലോ.
/filters:format(webp)/sathyam/media/media_files/2025/11/06/kp-ummar-prem-nazir-2025-11-06-19-32-48.jpg)
സഹസംവിധായകനായ കോന്നിയൂർ ഭാസ് ചില മാറ്റങ്ങൾ മേനോനോടു പറഞ്ഞു. പക്ഷേ അതൊന്നും സംവിധായകന് ഏശുന്നില്ല. അവസാനം തീരുമാനം മേനോനു വിട്ടിട്ട് ഭാസ് യാത്രയായി.
അസ്വസ്ഥമായ മനസുമായി മേനോൻ മുറ്റത്ത് ഉലാത്തി. പെട്ടെന്ന് മേനോന്‍റെ മനസിൽ ഒരു ഫ്ളാഷ്. അദ്ദേഹം കോന്നിയൂർ ഭാസിനെ വിളിച്ചു.
"ഭാസ് നമ്മൾ ഉമ്മുക്കയെ കൊല്ലുന്നു.’’
"കൊല്ലാനോ...? ’’ ഭാസിന് ആകെ സംശയം.
"അതേ, കഥാപാത്രത്തെ കൊല്ലുക. ഉറക്കത്തിലാവട്ടെ മരണം. യുക്തിയെക്കുറിച്ച് ആലോചിക്കേണ്ട.’’
/filters:format(webp)/sathyam/media/media_files/2025/11/06/kp-ummar-sukumari-2025-11-06-19-27-06.jpg)
മേനോന്‍റെ വാക്കുകൾക്ക് സഹസംവിധായകനും സമ്മതം മൂളി. യാതൊരു സംശയവുമില്ലാതെയാണ് ബാലചന്ദ്രമേനോൻ ഉമ്മറിനെ കൊല്ലാൻ തീരുമാനിച്ചത്. പിന്നീട് തിയറ്ററിൽ ഈ രംഗത്തിനു മികച്ച കൈയടിയാണു ലഭിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us