/sathyam/media/media_files/2025/11/12/kalabhavan-prajod-2025-11-12-15-33-44.jpg)
image credit: facebook/Prajod Kalabhavan
വിഗ്ഗും അതുവരുത്തി വച്ച വിനകളെയും കുറിച്ച് പ്രമുഖ താരം കലാഭവൻ പ്രജോദ് പറഞ്ഞ ചില സംഭവങ്ങളാണ് ഏവരിലും പൊട്ടിച്ചിരിയുണർത്തിയത്. നടന്ന സംഭവമാണെന്നും താരം പറയുന്നു.
/filters:format(webp)/sathyam/media/media_files/2025/11/12/kalabhavan-prajod-2-2025-11-12-15-38-20.jpg)
image credit: facebook/Prajod Kalabhavan
ഒരിക്കൽ ഗൾഫ് സ്റ്റേജ് ഷോയ്ക്കു പോയപ്പോൾ വിഗ് ധരിച്ചതിന്‍റെ പേരിൽ കലാഭവൻ ഷാജോൺ അറബി പോലീസിന്‍റെ കൈയിൽപ്പെട്ട കഥയാണ് ഷാജോൺ പറഞ്ഞത്.
"ഷാജോൺ വിഗ്ഗ് വച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ ആരും പറയില്ല. യാഥർത്ഥ മുടിയാണെന്നേ തോന്നൂ. വിഗ്ഗ് നന്നായി വൃത്തിയാക്കി വയ്ക്കുകയും ചെയ്യും.
/filters:format(webp)/sathyam/media/media_files/2025/11/12/kalabhavan-shajon-2025-11-12-15-34-13.jpg)
image credit: facebook/kalabhavan shajohn
ചിലർ വിഗ്ഗ് എന്ന പേരിൽ തലയിൽ വച്ചിരിക്കുന്നത് കണ്ടാൽ ചകിരി കളർ ചെയ്ത് കെട്ടിത്തൂക്കിയ പോലെ തോന്നും. ചിലർക്ക് തലയുടെ മുൻവശത്ത് മുടി ഉണ്ടാകില്ല. ചിലർ തലയുടെ പിൻഭാഗത്ത് നീളത്തിൽ മുടി വളർത്തിയിട്ടുണ്ടാകും. പിന്നിലേക്ക് നീണ്ടുകിടക്കുന്ന മുടി ചീകി മുന്നിലേക്കിട്ട് കഷണ്ടി മറയ്ക്കുന്ന വിദ്യ ഒന്നു കാണേണ്ടതുതന്നെയാണ്.
ഒരിക്കൽ കുവൈറ്റിൽ ട്രിപ്പ് പോയ സമയത്ത് എയർപോർട്ടിൽ സേഫ്റ്റി ചെക്കിന് ഓരോരുത്തരെയായി കടത്തിവിടുന്നു. ഞങ്ങളൊക്കെ കടന്നപ്പോൾ അലാം മുഴക്കാത്ത മെഷീൻ ഷാജോണ്‍ കടന്നതും വലിയ വായിൽ കരയുന്നതുപോലെ ’ബീപ്...’ ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങി. ഷാജോണിന്‍റെ ബെൽറ്റ് ഊരിമാറ്റി വീണ്ടും കടത്തിവിട്ടു. പിന്നെയും അലാം മുഴങ്ങി. ഷർട്ട് ഊരിമാറ്റി നോക്കി. എന്നിട്ടും മെഷീന് ഒരു ദയയുമില്ല.
/filters:format(webp)/sathyam/media/media_files/2025/11/12/kalabhavan-shajon-2-2025-11-12-15-34-27.jpg)
image credit: facebook/kalabhavan shajohn
അറബി പോലീസുകാരുടെ മുഖം ചുവന്നുതുടങ്ങി. അവർ ഷാജോണിന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഷാജോണ്‍ ഞങ്ങളെ നോക്കി. ഷാജോണിന്‍റെ ശരീരത്തുനിന്ന് ഇനി ഊരിമാറ്റൻ അണ്ടർവെയർ മാത്രം ബാക്കി എന്ന നിലയിലെത്തി കാര്യങ്ങൾ.
ഹാൻഡ് സ്കാനറുമായി ഒരു പോലീസുകാരൻ ഷാജോണിന്‍റെ കാൽ മുതൽ സ്കാൻ ചെയ്യാൻ തുടങ്ങി. തലയ്ക്ക് താഴെവരെ ബീപ് ശബ്ദം പുറപ്പെടുവിക്കാതിരുന്ന സ്കാനർ ഷാജോണിന്‍റെ തലയിലേക്ക് വന്നതും ബീപ്... ബീപ്... എന്നടിക്കാൻ തുടങ്ങി. പോലീസുകാർ അറബിയിൽ എന്തൊക്കെയോ പറയുന്നുണ്ട്.
/filters:format(webp)/sathyam/media/media_files/2025/11/12/kalabhavan-shajon-3-2025-11-12-15-34-41.jpg)
image credit: facebook/kalabhavan shajohn
ആകെ ടെൻഷനടിച്ച് ഞങ്ങൾ ഷാജോണിനെ നോക്കിനിൽക്കുന്പോൾ, പെട്ടെന്ന് ഷാജോണ്‍ തന്‍റെ തലയിലെ വിഗ്ഗ് ഊരി പോലീസുകാരുടെ കൈയിലേക്കു കൊടുത്തു. എന്നിട്ട്, ട്യൂബ് ലൈറ്റ് കത്തിവരുന്നതുപോലൊരു ചിരിയോടെ ഷാജോണ്‍ ഞങ്ങളെ നോക്കി.
വിഗ്ഗിൽ ഉണ്ടായിരുന്ന ക്ലിപ് ആയിരുന്നു മണി മുഴക്കിയ വില്ലൻ. തങ്ങളുടെ കൈയിലിരിക്കുന്ന വിഗ്ഗിലേക്കും ഷാജോണിന്‍റെ കഷണ്ടിയിലേക്കും നോക്കി പൊട്ടിച്ചിരിക്കുന്ന അറബി പോലീസുകാർ. ഞങ്ങൾ കുവൈറ്റിലെ എയർപോർട്ടിന് പുറത്തെത്തുന്നതിനു മുന്പേ സംഭവം എത്തേണ്ടിടത്തെത്തി.
/filters:format(webp)/sathyam/media/media_files/2025/11/12/kalabhavan-shajon-4-2025-11-12-15-34-53.jpg)
image credit: facebook/kalabhavan shajohn
പ്രോഗ്രാം ഭംഗിയായി അവസാനിച്ചു. ഫോട്ടോയെടുപ്പും ബഹളവും. ആ സമയത്ത് രണ്ട് മാന്യദേഹങ്ങൾ എന്‍റെ അടുത്തു വന്നു. എന്നിട്ട്, അവരെന്നെ അൽപ്പം മാറ്റിനിർത്തിയിട്ട് ചോദിച്ചു ’’ അതേ നമ്മുടെ ഷാജോണ്‍ വിഗ്ഗാ അല്ലേ... കണ്ടാൽ പറയില്ല കേട്ടോ... ’’ അങ്ങനെ പറഞ്ഞ് പെട്ടെന്ന് അയാൾ എന്‍റെ മുടിയിൽ ഒറ്റപ്പിടിത്തം.
/filters:format(webp)/sathyam/media/media_files/2025/11/12/kalabhavan-prajod-3-2025-11-12-15-38-05.jpg)
image credit: facebook/Prajod Kalabhavan
മുടിയിൽ ബലമായി പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും ഒന്നുലച്ചു. എനിക്കുണ്ടായ വേദനയൊന്നും ആശാനറിഞ്ഞ മട്ടില്ല. എന്‍റെ മുടിയിൽ നിന്നു കൈ എടുത്ത് അയാൾ കൂടെയുണ്ടായിരുന്നവന്‍റെ നേർക്ക് കൈനീട്ടി, എന്നിട്ട് പറഞ്ഞു.. "കാശെടുക്കടാ, അപ്പഴേ ഞാൻ പറഞ്ഞില്ലേ പ്രജോദിന്‍റെ മുടി വിഗ്ഗല്ലെന്ന്... ’’
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us