എറണാകുളം ഏലൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മഞ്ഞുമ്മലില്‍ താമസിക്കുന്ന ഭര്‍ത്താവ് ഹമീദ് ആണ് ഭാര്യ സുമിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്

കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് നിഗമനം. ഏറെ നാളുകളായി ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭര്‍ത്താവിനുള്ള സംശയത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

New Update
victim

കൊച്ചി: എറണാകുളം ഏലൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മഞ്ഞുമ്മലില്‍ താമസിക്കുന്ന ഭര്‍ത്താവ് ഹമീദ് ആണ് ഭാര്യ സുമിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

ഭാര്യയുടെ കഴുത്തിനും കൈയ്ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. 12 ഓളം മുറിവുകൾ സുമിയുടെ ശരീരത്തിലുണ്ടായിട്ടുണ്ട്. 

സംഭവത്തിന് പിന്നാലെ ഏലൂർ പോലീസ് ഭർത്താവ് ഹമീദിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും. വധശ്രമം ഉൾപ്പടെയുള്ള കുറ്റങ്ങൾ ഇയാൾക്ക് മേൽ പോലീസ് ചുമത്തും.

കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് നിഗമനം. ഏറെ നാളുകളായി ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.ഭര്‍ത്താവിനുള്ള സംശയത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

Advertisment