/sathyam/media/media_files/fIa64n99kqfYGv7CxbdA.jpg)
ജോര്‍ജ് കള്ളിവയലില്‍
മതേതര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ വളര്‍ത്തിയെടുക്കുന്നതില്‍ ഏറ്റവും നിര്‍ണായക പങ്കു വഹിച്ച പ്രഥമ പ്രധാനമന്ത്രിയുടെ സംഭാവനകളെയും ദീപ്തമായ ഓര്‍മകളെയും പോലും തമസ്കരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ടായ ദശകമാണു കടന്നുപോയത്. ഇന്ത്യയുടെ ഇന്നത്തെ ആഗോള അംഗീകാരത്തിനും വളര്‍ച്ചയ്ക്കും വികസനത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും മാനവികതയ്ക്കും അടിത്തറ പാകിയ മഹാനാണ് നെഹ്റു.
മതമല്ല, മനുഷ്യനാണ് പ്രധാനമെന്നു വിശ്വസിക്കുകയും ജാതി, മത ചിന്തകള്‍ക്കതീതമായി എല്ലാ ഭാരതീയരെയും കോര്‍ത്തിണക്കാന്‍ പരിശ്രമിക്കുകയും ചെയ്ത പ്രധാനമന്ത്രി. വലിയൊരു ദാര്‍ശനികനും രാഷ്ട്രതന്ത്രജ്ഞനും മികവുറ്റ ഭരണാധികാരിയും മനുഷ്യസ്നേഹിയുമായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. പണ്ഡിതനായ എഴുത്തുകാരന്‍, വാഗ്മി എന്നീ നിലകളിലും തിളങ്ങിയ വ്യക്തിത്വം. ഇന്ത്യയും ലോകവും ആദരിക്കുന്ന അത്യപൂര്‍വമായൊരു വ്യക്തിത്വം. കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകം കണ്ട ഏറ്റവും മികച്ച രാഷ്ട്രനേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു നെഹ്റു.
വര്‍ഗീയതയെ ചെറുത്ത നേതാവ്
ജവഹര്‍ലാല്‍ നെഹ്റു ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്നത്തെ ഇന്ത്യ ഉണ്ടാകുമായിരുന്നില്ല. പാക്കിസ്ഥാന്‍ അടക്കമുള്ള മിക്ക അയല്‍രാജ്യങ്ങളും കൊതിച്ച നല്ല തുടക്കം ഇന്ത്യക്കു സമ്മാനിക്കാന്‍ നെഹ്റുവിന്‍റെ ദീര്‍ഘവീക്ഷണത്തിനു കഴിഞ്ഞു. ശാസ്ത്ര, സാങ്കേതിക മികവുകള്‍ക്ക് ഊന്നല്‍ നല്‍കാന്‍ നെഹ്റു പരിശ്രമിച്ചതിന്‍റെ ഗുണഫലങ്ങളാണ് ഇന്നത്തെ ഇന്ത്യയുടെ കരുത്ത്.
പൊതുമേഖലയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള ആസൂത്രണത്തിന് നെഹ്റുവിനോടു രാജ്യം കടപ്പെട്ടിരിക്കുന്നു. നെഹ്റുവിന്‍റെ ചേരിചേരാ നയം അക്കാലങ്ങളിലെ ഇന്ത്യയുടെ ഏറ്റവും നല്ല തന്ത്രജ്ഞതയുടെ ഉദാഹരണമാണ്. ആരൊക്കെ എത്രകണ്ടു തമസ്കരിച്ചാലും അവഹേളിച്ചാലും അവഗണിച്ചാലും നെഹ്റുവിന്‍റെ ഉയരത്തോളം വളരാനാകില്ല.
മതത്തിന്‍റെയും ജാതിയുടെയും പ്രാദേശികതയുടെയും പിന്തിരിപ്പന്‍ ആശയങ്ങളുടെയും പേരില്‍ തമ്മിലടിച്ചു നശിക്കുമായിരുന്ന ജനതയെ വിശാല ചിന്താഗതികളിലേക്കു നയിക്കാന്‍ നെഹ്റുവിനു കഴിഞ്ഞു. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളുടെ അപകടം മണത്തറിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന നെഹ്റുവിന്‍റെ വാക്കുകള്‍ക്കു പ്രവചന സ്വഭാവം ഉണ്ടായിരുന്നുവെന്നു ബോധ്യപ്പെടുന്ന കാലങ്ങളാണു രാജ്യം കണ്ടത്. കമ്യൂണിസമല്ല, ഭൂരിപക്ഷ വര്‍ഗീയതയാണു കൂടുതല്‍ ആപത്ത് എന്നതായിരുന്നു നെഹ്റുവിന്‍റെ നിലപാട്.
നെഹ്റുവിനെ പഴിച്ച് മോദി
നെഹ്റു ഓര്‍മയായിട്ട് 60 വര്‍ഷം കഴിഞ്ഞിട്ടും ഹിന്ദുത്വ വര്‍ഗീയശക്തികളുടെ വലിയ ശത്രുവായി അദ്ദേഹം ഇന്നും തുടരുന്നതില്‍ അതിശയിക്കാനില്ല. സ്വാതന്ത്ര്യസമരകാലത്തും പ്രധാനമന്ത്രിയായിരുന്നപ്പോഴും വര്‍ഗീയതയ്ക്കെതിരേ സന്ധിയില്ലാത്ത നിലപാടുകളായിരുന്നു നെഹ്റുവിന്‍റേത്. നെഹ്റുവിന്‍റെ പകരം വയ്ക്കാനാകാത്ത സംഭാവനകളെ ഇകഴ്ത്തിക്കാട്ടാനും അദ്ദേഹത്തിന്‍റെ ഓര്‍മകളെ പ്പോലും ഇല്ലാതാക്കാനും ബിജെപിയും സംഘപരിവാറും ശ്രമിച്ചതിനു പിന്നിലെ കാരണം വ്യക്തം. നിര്‍ധന ജാതികള്‍ക്കുള്ള സംവരണത്തെ പ്രഥമ പ്രധാനമന്ത്രി നെഹ്റു എതിര്‍ത്തിരുന്നുവെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ചൊവ്വാഴ്ച ആരോപിച്ചത്.
ബാബാ സാഹിബ് അംബേദ്കര്‍ ഇല്ലായിരുന്നുവെങ്കില്‍, നെഹ്റു ഒരിക്കലും പട്ടികജാതി, വര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്കു സംവരണം അനുവദിക്കില്ലായിരുന്നു. അന്നത്തെ മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തുകളില്‍ ഈ വിഷയത്തിലെ തന്‍റെ കാഴ്ചപ്പാട് നെഹ്റു വ്യക്തമാക്കിയിരുന്നു. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രധാനമന്ത്രിമാരും സംവരണത്തെ എതിര്‍ത്തിരുന്നു.
കോണ്‍ഗ്രസിന്‍റെ സ്വഭാവമാണിത്. എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് കോണ്‍ഗ്രസില്‍നിന്ന് ഒരിക്കലും ബഹുമാനം ലഭിച്ചിട്ടില്ല- ബിഹാറിലെ മോത്തിഹാരിയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയിലാണ് നെഹ്റുവിനെ വലിച്ചിഴച്ച് മോദി ആക്ഷേപിച്ചത്.
മതത്തിന്‍റെ അടിസ്ഥാനത്തില്‍ സംവരണാനുകൂല്യങ്ങള്‍ നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അതിനാല്‍ വോട്ട് ജിഹാദുകാരെ മാത്രമേ അവര്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നുള്ളൂവെന്നും പ്രധാനമന്ത്രി മോദി ആരോപിച്ചു. മതത്തിന്‍റെ പേരില്‍ മുസ്ലിംകള്‍ക്കു സംവരണം നല്‍കാന്‍ കോണ്‍ഗ്രസിനെ അനുവദിക്കില്ലെന്നുകൂടി പ്രഖ്യാപിച്ചു മുസ്ലിം വിദ്വേഷം മറയില്ലാതെ പടര്‍ത്താന്‍ തെലുങ്കാനയിലെ മേദക്കില്‍ നടന്ന റാലിയിലും മോദി മടിച്ചില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us