/sathyam/media/post_attachments/E4lvlFoJgEV9VsO5Mhy9.jpg)
തിരുവനന്തപുരം: വാര്യം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിംഗിനോട് ഉപമിച്ച സ്പീക്കര്‍ എംബി രാജേഷിന് മറുപടിയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്.രാധാകൃഷ്ണൻ. ദേശഭക്തനായിരുന്ന ഭഗത് സിംഗിനെ ഹിന്ദു വംശഹത്യ നടത്തിയ വാരിയംകുന്നനോട് ഉപമിച്ച കേരള നിയമസഭാ സ്പീക്കറും വാരിയംകുന്നൻ നടത്തിയ വംശഹത്യയിലെ ഇരകളോട് മുസ്ലീംലീഗ് ഉൾപ്പെടെയുള്ള മുസ്ലീം സംഘടനകളും മാപ്പ് പറയണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം
ദേശഭക്തനായിരുന്ന ഭഗത് സിംഗിനെ ഹിന്ദു വംശഹത്യ നടത്തിയ വാരിയംകുന്നനോട് ഉപമിച്ച കേരള നിയമസഭാ സ്പീക്കറും വാരിയംകുന്നൻ നടത്തിയ വംശഹത്യയിലെ ഇരകളോട് മുസ്ലീംലീഗ് ഉൾപ്പെടെയുള്ള മുസ്ലീം സംഘടനകളും മാപ്പ് പറയണം
ദേശഭക്തനായിരുന്ന ഭഗത് സിങ്ങിനെ ഹിന്ദു വംശഹത്യ നടത്തിയ വാരിയംകുന്നനോട് ഉപമിച്ച കേരള നിയമസഭാ സ്പീക്കർ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. ഭഗത് സിംഗ് ദേശീയവാദിയും വാരിയംകുന്നൻ ഇസ്ലാമിക സാർവ്വദേശീയവാദിയുമാണ്. ഒരു മുസൽമാന്, അയാളുടെ മതവിശ്വാസം അനുസരിച്ച് ദേശീയവാദിയാകാൻ കഴിയില്ല. കാരണം, ഇസ്ലാംമതത്തിൽ ദേശീയത ഇല്ല. ഒരു മുസ്ലീമിന്റെ സ്വാഭാവിക സൗഹൃദം മുസ്ലീമുമായിട്ട് മാത്രമാണ്. അമുസ്ലീങ്ങളെ എവിടെ കണ്ടാലും വെട്ടി കൊല്ലണമെന്നാണ് ഇസ്ലാം മതം അനുശാസിക്കുന്നത്. അതുകൊണ്ട്, അമുസ്ലീങ്ങളെ വാരിയംകുന്നൻ വംശഹത്യ നടത്തിയത് അയാളുടെ മതവിശ്വാസം അനുസരിച്ച് അവർക്ക് സ്വയം നീതീകരിക്കാവുന്നതുമാണ്.
/sathyam/media/post_attachments/xWNcJqHgUJqpuLkoLDP3.jpg)
കമ്മ്യൂണിസ്റ്റുകാരും മുസ്ലീംങ്ങളും ഇക്കാര്യത്തിൽ ഒരേ തൂവൽ പക്ഷികളാണ്. ഇന്ത്യയിലെ ജനങ്ങൾ ദേശീയ ഗാനം പാടുമ്പോൾ കമ്മ്യൂണിസ്റ്റുകൾ സാർവ്വ ദേശീയഗാനമാണ് പാടുന്നത്. അതുപോലെ ഇന്ത്യൻ ജനത ഭാരത് മാതാ കീ ജയ് എന്നു പറയുമ്പോൾ മുസ്ലീംങ്ങൾ ' ദാറുൽ ഇസ്ലാമി'ന് വേണ്ടി പ്രാർത്ഥിക്കും. ദാറുൽ ഇസ്ലാം എന്നാൽ 'ഇസ്ലാമിക സർവ്വദേശീയ സാമ്രാജ്യം' എന്നാണർത്ഥം.ഖിലാഫത്ത് ദേശീയ സമരമായിരുന്നില്ല. ഇസ്ലാമിക സാമ്രാജ്യ സ്ഥാപനത്തിനായി നിലകൊണ്ടിരുന്ന തുർക്കി സുൽത്താന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിന് വേണ്ടി ലോകത്തിലെ മുസ്ലീംങ്ങൾ നടത്തിയ ജിഹാദ് ആയിരുന്നു ഖിലാഫത്. ഈ മതപരമായ ചായ് വാണ് വാരിയംകുന്നനെ പോലുള്ള വർഗീയ തീവ്രവാദികളെ ഖിലാഫത്തിലേക്ക് അടുപ്പിച്ചത്.
1921 ഏപ്രിൽ 25ന് ചേർന്ന ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനത്തിൽ കേരള ഉലമ സമ്മേളനവും നടന്നു. മൊയ്തു മൗലവി മജിലിസ് ഉലമ ജനറൽ സെക്രട്ടറി ആയിരുന്നു. അദ്ദേഹം പ്രസിദ്ധീകരിച്ച ലഘുലേഖയിൽ ക്രിസ്ത്യാനികൾ ഇസ്ലാമിനെ തുടച്ചു നീക്കാൻ ശ്രമിക്കുകയാണെന്നും അതിനെതിരെ കരുതിയിരിക്കണമെന്ന ജാഗ്രതാനിർദേശവും മൗലവി നൽകി. ഒരു മുസ്ലീംമിന്റെ സ്വാഭാവിക സ്നേഹിതൻ മറ്റൊരു മുസ്ലീമാണെന്ന കാര്യത്തിൽ മൗലവിക്കും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നില്ല.
ദേശീയ പ്രസ്ഥാനവുമായി സഹകരിച്ച മുഹമ്മദ് അലി ഷൗക്കത്തലി സഹോദരങ്ങളും വ്യത്യസ്തമായിരുന്നില്ല. അത്തരക്കാർ അക്കാലത്തും ഇസ്ലാമിക ഭരണം നിലനിന്നിരുന്ന അഫ്ഗാനിസ്ഥാനെ ഇന്ത്യയെ അക്രമിക്കാൻ ക്ഷണിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാൻ ഇന്ത്യ ആക്രമിച്ചാൽ തങ്ങളുടെ മത വിശ്വാസപ്രകാരം, അഫ്ഗാനിസ്ഥാനെ സഹായിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും അവർ വ്യക്തമാക്കിയിരുന്നു. അത്രയ്ക്ക് കലശലായ ഇസ്ലാമിക വികാരം അവർക്കുണ്ടായിരുന്നു.
വാരിയംകുന്നൻ ആഗോള ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കാൻ വേണ്ടി ജിഹാദ് നടത്തി ഇസ്ലാമിന്റെ ശത്രുക്കളെ കൂട്ടക്കൊല ചെയ്ത ഭീകരനായിരുന്നു. 1921ന് മുൻപും വർഗീയ ലഹളകളിൽ വാരിയംകുന്നനും അയാളുടെ ബാപ്പയും പങ്കെടുത്തിരുന്നു. രണ്ടുപേരും അതിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ജിഹാദ് നടത്തി വാരിയംകുന്നൻ സ്ഥാപിച്ച രാജ്യത്തിന്റെ പേര് മലയാളരാജ്യം എന്നായിരുന്നില്ല ; 'ദൗള' എന്നായിരുന്നു. ചരിത്ര വസ്തുതകളെ മൂടി വെച്ചുകൊണ്ട് സ്പീക്കർ സർ, അങ്ങ് മലയാളികളെ അപമാനിക്കരുത്.
വാരിയംകുന്നനും സംഘവും നടത്തിയ ഹിന്ദു വംശഹത്യയുടെ പേരിൽ ഇരകളോട് മാപ്പ് പറയാൻ മുസ്ലീംലീഗ് ഉൾപ്പെടെയുള്ള മുസ്ലീം സംഘടനകൾ തയ്യാറാകേണ്ടതാണ്. വൈകിയാണെങ്കിലും തെറ്റ് തിരുത്തുന്നത് നല്ലതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us