Advertisment

പനവല്ലിയിലെ കടുവയെ മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്

New Update
tigermmmm.jpg

മാനന്തവാടി: ഒന്നരമാസമായി വയനാട് പനവല്ലിയെ ഭീതിയിലാഴ്ത്തുന്ന കടുവയെ മയക്കുവെടി വയ്ക്കും. ഇത് സംബന്ധിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കി.

Advertisment

മൂന്ന് കൂട് സ്ഥാപിച്ചിട്ടും കടുവയെ പിടിക്കാന്‍ കഴിഞ്ഞില്ല. 33 നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു വീട്ടിലും കടുവ എത്തിയിരുന്നു. പുഴക്കര കോളനിയിലെ കയമയുടെ വീട്ടിലെ അടുക്കളയില്‍ വ്യാഴം രാത്രി ഒമ്പതിനാണ് കടുവ കയറിയത്.

വളര്‍ത്തുനായയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വീട്ടിനുള്ളില്‍ കയറുകയായിരുന്നു. എന്നാല്‍ നായയെ കിട്ടാഞ്ഞതോടെ മടങ്ങി.

വീട്ടിലുണ്ടായിരുന്ന കയമയും ഭാര്യ വട്ടിയും മക്കളും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടുമ്പോഴേക്കും കടുവ കാട് കയറിയിരുന്നു.

 

 

ഒന്നരമാസത്തിലധികമായി പനവല്ലിയില്‍ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വച്ചു പിടിക്കാന്‍ 15നാണ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയത്.

 

മയക്കുവെടി വയ്ക്കാന്‍ ഉത്തരവ് നല്‍കേണ്ട വൈല്‍ഡ് ലൈഫ് പ്രിന്‍സിപ്പല്‍ സിസിഎഫ് സംസ്ഥാനത്തിന് പുറത്തായതിനാലാണ് നടപടികള്‍ വൈകിയത്.

 

കടുവയ്ക്കായി വനപാലകരും നാട്ടുകാരും പല തവണ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ കടുവയെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് വന്നിരിക്കുന്നത്.

Advertisment