/sathyam/media/post_attachments/dcLGi2jPiIl9WqWsRXsJ.jpg)
കടുത്തുരുത്തി: കാട് മൂടിയും മാലിന്യങ്ങള്‍ നിറഞ്ഞും കാട്ടുമൃഗങ്ങളുടെയും വിഷപ്പാമ്പുകളുടെയും ആവാസകേന്ദ്രമായി മാറിയ കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി എത്രയും വേഗം തുറന്ന് പ്രവർത്തനം ആരംഭിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും, പി.എൽ.സി.സമര സമതി ചെയർമാനുമായ സന്തോഷ് കുഴിവേലി ആവശ്യപെട്ടു.
പാലകരയിലുള്ള പി.എൽ സി പരിസരം നാട്ടുകാര്‍ക്കും രാത്രി ഇതുവഴി കടന്നുപോകുന്നവര്‍ക്കും പേടി സ്വപ്നമായി മാറി. കാടു കയറി പത്ത് ഏക്കറോളം ഭൂമിയും ഇതിലുണ്ടായിരുന്ന കെട്ടിടങ്ങളുമെല്ലാം കാടു മൂടി നാശാവസ്ഥയിലാണ്. ഒരു കാലത്തു കടുത്തുരുത്തിയിലെ പ്രമുഖ വ്യവസായ, ധനകാര്യ സ്ഥാപനങ്ങളിലൊന്നായിരുന്നു പാലകരയിലെ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി.
തൊഴിലാളികളുള്‍പ്പെടെ നൂറിലേറേപ്പേര്‍ക്കു സ്ഥിര വരുമാനം നല്‍കിയിരുന്ന സംസ്ഥാനത്തെ പ്രമുഖ സഹകരണ സ്ഥാപനങ്ങളിലൊന്നായിരുന്നു പിഎല്‍സി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്ഥാപനം. മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ നികുതി അടച്ചതിനുമെല്ലാം സ്ഥിരമായി സര്‍ക്കാരില്‍നിന്ന് അവാര്‍ഡുകള്‍ ലഭിച്ചിരുന്ന ചരിത്രവും റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിക്കുണ്ട്.
അക്കാലങ്ങളില്‍ ഈ സ്ഥാപനത്തിന്‍റെ പെരുമയ്ക്കും പ്രശസ്തിക്കുമൊപ്പം നില്‍ക്കാന്‍ സംസ്ഥാനത്തു ചുരുക്കം ചില സഹകരണ സ്ഥാപനങ്ങളെ ഉണ്ടായിരുന്നുള്ളു. പിന്നീടാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്.
അഴിമതിയില്‍ വീണു
അഴിമതിയും കെടുകാര്യസ്ഥതയും സ്ഥാപനത്തിന്‍റെ അടിത്തറയിളക്കി. നാട്ടിലെ റബര്‍ കര്‍ഷകരുടെ പ്രതീക്ഷയും ആശ്രയവുമായിരുന്ന സൊസൈറ്റി അതോടെ കര്‍ഷകരെത്തന്നെ വന്‍ പ്രതിസന്ധിയിലേക്കു തള്ളിവിട്ടു.
കൂടുതല്‍ പലിശ മോഹിച്ചും നാട്ടിലെ കര്‍ഷകരുടെ സ്ഥാപനത്തിനു സഹായമാകട്ടെയെന്നു കരുതിയും ലക്ഷങ്ങളും കോടികളും നിക്ഷേപിച്ചവരും കബളിപ്പിക്കപ്പെട്ടു. നിര്‍ധനരും കര്‍ഷകരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളുടെ പണം നഷ്ടപ്പെട്ടു. ഇതെല്ലാം കഴിഞ്ഞിട്ടു വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും തട്ടിപ്പു നടത്തിയവരും അഴിമതി കാണിച്ചവരും സ്ഥാപനത്തിനു മരണമണിയടിച്ചവരുമെല്ലാം യാതൊരു തട്ടുകേടുകളുമില്ലാതെ നാട്ടില്‍ സ്വൈരവിഹാരം നടത്തുകയാണ്. പണം നഷ്ടപ്പെട്ടവരാകട്ടെ കൂടുതല്‍ ദരിദ്രരും കടബാധ്യതയിലുമായി.
നിയമപോരാട്ടങ്ങള്‍
സ്ഥാപനത്തിന്‍റെ അസ്തിവാരം തോണ്ടിയവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഇവരുടെ ആസ്തി പിടിച്ചെടുത്തു കര്‍ഷര്‍ക്കും ജീവനക്കാര്‍ക്കും നല്‍കാനുള്ള പണം തിരിച്ചു നല്‍കണമെന്നുമാവശ്യപ്പെട്ട് സന്തോഷ് കുഴിവേലിയുടെ നേത്യത്വത്തിൽ സംഘത്തിൽ പണം നിക്ഷേപിച്ച കർഷകരുടേയും തൊഴിലാളികളുടേയും കൂട്ടായ്മയായപിഎല്‍സി സമരസമിതി രംഗത്തെത്തി.
സംഘത്തിന്‍റെ പാലകരയിലുള്ള വസ്തുവകകള്‍ വില്പന നടത്തി സംഘത്തിന്‍റെ ബാധ്യത തീര്‍ക്കുന്നതിനു ഹൈക്കോടതിയില്‍നിന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് അന്നത്തെ ഭരണസമിതിയുടെ നേതൃത്വത്തില്‍ വിധി വാങ്ങിയിരുന്നു.
വിധിയുടെ അടിസ്ഥാനത്തില്‍ സഹകരണസംഘം രജിസ്ട്രാര്‍ സംഘത്തിന്‍റെ വസ്തുക്കള്‍ വില്‍ക്കാന്‍ ഉത്തരവ് നല്‍കുകയും ഇതിനായി കോട്ടയം ജോയിന്‍റ് രജിസ്ട്രാര്‍ (ജനറല്‍) കണ്‍വീനറായിട്ടുള്ള ഒമ്ബതംഗ വാല്യൂവേഷന്‍ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
വസ്തുക്കള്‍ വില്‍ക്കാന്‍ ഭരണസമിതി ഹൈക്കോടതിയില്‍നിന്നു വിധി സമ്ബാദിക്കുമ്ബോള്‍ സംഘം പ്രവര്‍ത്തനത്തിനു സ്വരൂപിച്ച 17.50 കോടിയുടെ സ്ഥിരനിക്ഷേപം ഉള്‍പ്പെടെ 35 കോടിയോളം രൂപയുടെ ബാധ്യത സംഘത്തിനുണ്ടെന്നായിരുന്നു പിഎല്‍സി സമരസമിതി ചെയർമാൻ സന്തോഷ് കുഴിവേലിയും ജനറൽ സെക്രട്ടറിമാരായ അനിൽ കാട്ടാത്തു വാലയിലും, ജോജോ വഞ്ചിപുരയ്ക്കലും പറഞ്ഞത്.
സംഘത്തിന്‍റെ വസ്തുവകകള്‍ വിറ്റഴിച്ചാലും നിലവിലെ അവസ്ഥയില്‍ ബാധ്യതകള്‍ അവസാനിക്കുകയില്ലെന്നും ഇപ്പോഴത്തെ വിലയനുസരിച്ചു അഞ്ചിലൊന്നു തുക പോലും പാലകരയിലെ വസ്തുക്കള്‍ വിറ്റാല്‍ ലഭിക്കുകയില്ലെന്നും ഇപ്പോള്‍ ഇവര്‍ പറയുന്നു.
റബര്‍ പാല്‍, ഷീറ്റ്, ഒട്ടുപാല്‍ എന്നിവയുടെ വാങ്ങല്‍, വില്പന ഇനത്തില്‍ റബര്‍ ബോര്‍ഡിന്‍റെ നിശ്ചിത വിലയേക്കാള്‍ വില കൂട്ടിയുള്ള ഇടപാടുകള്‍ നടത്തിയും സംഘംവക സ്ഥലത്തെ പാറപൊട്ടിച്ചു വിറ്റും റബര്‍ ഉത്പന്നങ്ങളുടെ വില്പനയില്‍ ക്രമക്കേടു നടത്തിയതും വിവിധ ഇനങ്ങളിലെ അഡ്വാന്‍സ് തുക ക്രമപ്പെടുത്താതെ തിരിമറി നടത്തിയതും ഉള്‍പ്പെടെ 9.27 കോടി രൂപയോളം കവര്‍ന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളതായും പിഎല്‍സി സമര സമിതി ചെയർമാൻ സന്തോഷ് കുഴിവേലി പറഞ്ഞു. പി.എൽ.സി സമര സമതിയുടെ നേത്യത്വത്തിൽ കോട്ടയം കളക്ട്രേറ്റ് ധർണ്ണയടക്കമുള്ള സമരങ്ങൾ നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us