എടിഎം ക്യാഷ് വാൻ തടഞ്ഞുനിർത്തി ഏഴു കോടി രൂപ കവർന്ന സംഭവം: ബംഗളൂരുവിൽ കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ, സംഘം കവർച്ച നടത്തിയത് 3 മാസത്തെ ആസൂത്രണത്തിന് ശേഷം

New Update
theft

ബംഗളൂരു: എടിഎം ക്യാഷ് വാൻ തടഞ്ഞുനിർത്തി ഏഴു കോടി രൂപ കവർന്ന സംഭവത്തിൽ പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ.

Advertisment

ആർബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേനയായിരുന്നു പ്രതികൾ പണം തട്ടിയെടുത്തത്. ഇതുവരെ 5.76 കോടി രൂപ കണ്ടെടുത്തിട്ടുണ്ടെന്നും ബാക്കി തുക കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

ക്യാഷ് റീഫിൽ വാനുകളുടെ നടത്തിപ്പുചുമതലയുള്ള സിഎംഎസ് ഇൻഫോ സിസ്റ്റം ലിമിറ്റഡ് കമ്പനിയിലെ മുൻ ജീവനക്കാരൻ സേവ്യർ, ഗോവിന്ദപുര പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അന്നപ്പ നായിക്, വെഹിക്കിൾ ഇൻചാർജ് ഗോപി എന്നിവരാണ് അറസ്റ്റിലായത്.

മൂന്നു മാസത്തോളം ആസൂത്രണം ചെയ്താണ് സംഘം കവർച്ച നടത്തിയത്. ക്യാഷ് വാൻ പോകുന്ന വഴി പരിശോധിച്ച് സിസിടിവി കാമറകളില്ലാത്ത സ്ഥലം തെരഞ്ഞെടുത്തു. പിന്നീട് ആർ‌ബി‌ഐ ഉദ്യോഗസ്ഥരായി ചമഞ്ഞെത്തി വാൻ തടഞ്ഞുനിർത്തി പണം കവരുകയായിരുന്നു.

ജെപി നഗറിലെ സ്വകാര്യ ബാങ്കിന്‍റെ ശാഖയിൽനിന്നു പണം കൊണ്ടുപോകുന്നതിനിടെയാണ് സിഎംഎസ് ഇൻഫോ സിസ്റ്റത്തിന്‍റെ വാഹനം പ്രതികൾ തടഞ്ഞത്. കേന്ദ്രസർക്കാരിന്‍റെ സ്റ്റിക്കർ പതിച്ച കാറിലാണു പ്രതികളെത്തിയത്. രേഖകൾ പരിശോധിക്കണമെന്നു പറഞ്ഞ് വാൻ തടഞ്ഞുനിർത്തുകയായിരുന്നു. പണവും ജീവനക്കാരെയും പ്രതികൾവന്ന വാഹനത്തിൽ കയറ്റി.

പിന്നീട് ഡയറി സർക്കിളിന് സമീപം ജീവനക്കാരെ ഇറക്കിവിട്ട് പണവുമായി രക്ഷപ്പെട്ടു. കവർച്ചാസംഘത്തിൽ ആറു മുതൽ എട്ടു വരെ ആളുകളുണ്ടെന്നാണു പോലീസ് കരുതുന്നത്. പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് പിടിച്ചെടുത്തു.

Advertisment