ബില്ലുകൾ പാസാക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ ഉപരാഷ്ട്രപതി

ഇതാദ്യമായാണ്‌ നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്ക് സുപ്രീംകോടതി സമയപരിധി നിശ്ചയിക്കുന്നത്. 

New Update
Untitledtrump45jagdeep

ഡൽഹിആർട്ടിക്കിൾ 142 സുപ്രീംകോടതിക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്നുണ്ടെങ്കിലും കോടതികൾ രാഷ്ട്രപതിയെ നിർദേശിക്കുന്ന സാഹചര്യം നമുക്ക് ഉണ്ടാകില്ലെന്ന്‌ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ.

Advertisment

ബില്ലുകൾ പാസാക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്.


ഇതാദ്യമായാണ്‌ നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്ക് സുപ്രീംകോടതി സമയപരിധി നിശ്ചയിക്കുന്നത്. 

ഗവർണർമാർ അയക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഭരണഘടനയുടെ 201-ാം അനുച്ഛേദത്തിൽ വിശദീകരിച്ചിട്ടുണ്ട്.

ന്യൂസ് | ദേശീയം | ലേറ്റസ്റ്റ് ന്യൂസ്