ജെഎൻയു ക്യാമ്പസിൽ വിദ്യാർഥി സംഘടനകൾ തമ്മിലുണ്ടാ‍യ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. ക്യാമ്പസിൽ നിലവിൽ സംഘർഷം തുടരുകയാണ്. വ്യാപകമായി കല്ലേറും നടക്കുന്നതായാണ് വിവരം

വിസിയുടെ ദളിത് വിരുദ്ധ പ്രസ്താവനയ്ക്കെതിരെ നടന്ന പ്രതിഷേധത്തിന് നേരെ എബിവിപി ആക്രമണം അഴിച്ചുവിട്ടെന്നാണ് എസ്എഫ്ഐ ഉൾപ്പെടെയുള്ള ഇടതു സംഘടനകളുടെ ആരോപണം

New Update
jnu

ന്യൂഡൽഹി: ജെഎൻയു ക്യാമ്പസിൽ വിദ്യാർഥി സംഘടനകൾ തമ്മിലുണ്ടാ‍യ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ.

Advertisment

ക്യാമ്പസിൽ നിലവിൽ സംഘർഷം തുടരുകയാണ്. വ്യാപകമായി കല്ലേറും നടക്കുന്നതായാണ് വിവരം.


വിസിയുടെ ദളിത് വിരുദ്ധ പ്രസ്താവനയ്ക്കെതിരെ നടന്ന പ്രതിഷേധത്തിന് നേരെ എബിവിപി ആക്രമണം അഴിച്ചുവിട്ടെന്നാണ് എസ്എഫ്ഐ ഉൾപ്പെടെയുള്ള ഇടതു സംഘടനകളുടെ ആരോപണം.

ക്യാമ്പസിൽ ഇടത് സംഘടനകൾ നടത്തിയ ജാഥയ്ക്ക് നേരെ എബിവിപി പ്രവർത്തകർ കല്ലേറ് നടത്തിയെന്നാണ് ആരോപണമുയരുന്നത്.

അതേസമയം ഇടത് സംഘടന പ്രവർത്തകർ തങ്ങളെ ആക്രമിച്ചെന്നാണ് എബിവിപി പ്രവർത്തകരുടെ വാദം. നിലവിൽ ക്യാമ്പസിൽ സംഘർഷ സാഹചര്യം തുടരുകയാണ്.

Advertisment