/sathyam/media/media_files/2025/09/25/sonam-2025-09-25-21-03-50.webp)
ന്യൂഡൽഹി: ലഡാക്ക് പ്രതിഷേധങ്ങൾക്കിടെ സോനം വാംഗ് ചുക്കിന്‍റെ എൻജിഒയുടെ വിദേശ ഫണ്ടിംഗ് ലൈസൻസ് കേന്ദ്രം റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റേതാണ് നടപടി. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള അക്രമാസക്തമായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് നടപടി.
സോനം വാംഗ് ചുക് നേതൃത്വം നല്‍കുന്ന സ്ഥാപനം വിദേശ സംഭാവന ചട്ടം ലംഘിച്ച് വന്‍തോതില്‍ പണം കൈപ്പറ്റിയെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നെന്നുമുള്ള പരാതിയില്‍ സിബിഐ അന്വേഷണം തുടങ്ങിയിരുന്നു. സോനം വാംഗ് ചുക്കിന്‍റെ ഓഫീസില്‍ അന്വേഷണ സംഘമെത്തി രേഖകള്‍ പരിശോധിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് കേന്ദ്രം ലൈസൻസ് റദ്ദാക്കിയത്. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രസ്ഥാനത്തെ ചുക്ക് പിന്തുണച്ചിരുന്നു. പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ലേയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നടപടികൾ.
ആൾക്കൂട്ട ആക്രമണത്തിന് കാരണം വാംഗ്ചുക്കാണെന്ന് കേന്ദ്ര സർക്കാർ ആരോപിച്ചിരുന്നു. അതേസമയം തന്നെ ജയിലിലടയ്ക്കാന്‍ സര്‍ക്കാര്‍ കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണെന്ന് വാംഗ് ചുക്ക് പറഞ്ഞു.