രാജ്യവിരുദ്ധ പ്രചാരണം തുടരുന്നു; എല്‍ടിടിഇ നിരോ­ധ­നം അ­ഞ്ച് വര്‍­ഷ­ത്തേ­ക്ക് കൂ­ടി നീ­ട്ടി കേന്ദ്രം

New Update
H

ഡല്‍ഹി: എല്‍ടിടിഇക്കുള്ള നിരോ­ധനം അ­ഞ്ച് വര്‍­ഷ­ത്തേ­ക്ക് കൂ­ടി നീ­ട്ടി കേന്ദ്ര സര്‍­ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രാ­ല­യ­മാ­ണ് ഉ­ത്തര­വ് പു­റ­പ്പെ­ടു­വി­ച്ചത്. യുഎപിഎ നിയമപ്രകാരമാണ് നിരോ­ധനം.

Advertisment

ത­മി­ഴര്‍­ക്കാ­യി ഒ­രു പ്ര­ത്യേ­ക മാ­തൃ­രാജ്യം സൃ­ഷ്ടിക്കു­ക എ­ന്ന ലക്ഷ്യത്തോടെ സ്ഥാ­പി­ച്ച സം­ഘ­ട­ന­യാണ് എല്‍ടി­ടി­ഇ. 1991ല്‍ രാ­ജീ­വ് ഗാ­ന്ധി വ­ധ­ത്തി­ന് ശേ­ഷ­മാണ് എല്‍ടിടി­ഇ രാ­ജ്യ­ത്ത് നി­രോ­ധി­ച്ച­ത്.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്ന് അഞ്ചുവര്‍ഷം കൂടുമ്പോള്‍ നിരോധനം നീട്ടി വരികയായിരു­ന്നു.

എല്‍ടിടിഇ അനുകൂലികള്‍ ഇന്ത്യാ വിരുദ്ധ പ്രചാരണം തുടരുന്ന­താ­യാ­യി നി­രോധനം നീട്ടികൊണ്ടുള്ള ഉത്ത­രവില്‍ വ്യ­ക്ത­മാ­ക്കി­യി­ട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനും ഭരണഘടനയ്ക്കും എ­തിരേ തമിഴ് ജനതയ്ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമി­ക്കു­ക­യാണ്.

തമിഴ്‌നാട്ടിലേക്ക് ല­ഹരി, ­ആ­യു­ധ­ങ്ങള്‍ എന്നി­വ ക­ട­ത്താ­നു­ള്ള ശ്ര­മ­ങ്ങ­ളും എല്‍ടിടിഇയിലൂടെ നട­ക്കു­ന്നുണ്ടെന്നും ഉത്തരവിൽ പറയുന്നു.

 

Advertisment