മഹാരാഷ്‌ട്രയിൽ വീണ്ടും പേരുമാറ്റം. സാംഗ്ലി ജില്ലയിലെ ഇസ്ലാംപുർ ഇനി മുതൽ ഈശ്വര്‍പുര്‍

ഇസ്ലാംപുര്‍ നഗര പരിഷത്തിന്‍റെ പേരാണ് ഉരുണ്‍ ഈശ്വര്‍പുര്‍ നഗര പരിഷത് എന്നാക്കി മാറ്റിയത്.

New Update
islampur

ന്യൂഡല്‍ഹി: മഹാരാഷ്‌ട്രയിൽ വീണ്ടും നഗരത്തിന്‍റെ പേരുമാറ്റം. സാംഗ്ലി ജില്ലയിലെ ഇസ്ലാംപുർ ഇനി മുതൽ ഈശ്വര്‍പുര്‍ എന്നപേരിൽ അറിയപ്പെടുമെന്ന് സംസ്ഥാന സർക്കാരിന്‍റെ വിജ്ഞാപനത്തിൽ പറയുന്നു.

Advertisment

ഇസ്ലാംപുര്‍ നഗര പരിഷത്തിന്‍റെ പേരാണ് ഉരുണ്‍ ഈശ്വര്‍പുര്‍ നഗര പരിഷത് എന്നാക്കി മാറ്റിയത്. ഇതുസംബന്ധിച്ച് ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സര്‍വേ ഓഫ് ഇന്ത്യ കഴിഞ്ഞ ഒക്ടോബറില്‍ അംഗീകരിച്ചതോടെയാണ് പേരുമാറ്റത്തിന് കളമൊരുങ്ങിയത്.

കഴിഞ്ഞ ജൂലൈയിൽ പേര് മാറ്റുന്നതിനുള്ള പ്രമേയം ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ അവതരിപ്പിച്ചതാണു തുടക്കം. പിന്നീട് അന്തിമ അംഗീകാരത്തിന് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കുകയായിരുന്നു.

Advertisment