/sathyam/media/media_files/2026/02/10/ranveert-th-has-1764670612826_d-2026-02-10-20-58-57.webp)
മുംബൈ: കോടികൾ ആവശ്യപ്പെട്ട് ബോളിവുഡ് താരം രൺവീർ സിംഗിന് വാട്സ്ആപ് സന്ദേശം. സംഭവത്തിന് പിന്നാലെ നടന്‍റെ വീടിന് പുറത്ത് മുംബൈ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീഷണി സന്ദേശം അയച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
അതേസമയം, നിർമാതാവ് രോഹിത് ഷെട്ടിയുടെ മുംബൈയിലെ വീട്ടിൽ വെടിവയ്പ്പ് നടന്നതിന് പിന്നാലെയാണ് ഈ സംഭവം. ഫെബ്രുവരി ഒന്നിനാണ് രോഹിത് ഷെട്ടിയുടെ ജുഹുവിലെ ഒമ്പത് നില കെട്ടിടത്തിന് നേരെ വെടിവയ്പ്പുണ്ടായത്.
വെടിവയ്പ്പുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഒളിവിൽ കഴിയുന്ന ശുഭം ലോങ്കറിന്‍റെ നിർദേശപ്രകാരമാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകം, നടൻ സൽമാൻ ഖാന്‍റെ ബാന്ദ്രയിലെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പ് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലും ലോങ്കർ പോലീസ് തിരയുന്ന വ്യക്തിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us