New Update
/sathyam/media/media_files/2025/04/27/rgcbJfwadhERM8FXmAU1.jpg)
ഡൽഹി : ഹിമാചലിലെ ജീവിതത്തിന്റെ ഒരു വശമാണ് ഇത്. രാജസ്ഥാൻ, ഹിമാചൽ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ കുടുംബത്തിലെ ആണും പെണ്ണും കുട്ടികളുമൊക്കെ ചേർന്നാണ് കൃഷികളും ആട് - മാട് വളർത്തലും ഒക്കെ ചെയ്യുന്നത്.
Advertisment
/sathyam/media/media_files/2025/04/27/LRSTpPgjEKna3Q5hw6K7.jpg)
വീടുകളിൽ നിന്നും പാചകത്തിനുള്ള സാധനങ്ങളും വെള്ളവും തറയിൽ വിരിക്കാനു ള്ള ചാദറും ആവശ്യത്തിനുള്ള പാത്രങ്ങളുമായാണ് അവർ മൈതാനത്തേക്കും മലകളിലേക്കും പോകുന്നത്. കാളവണ്ടി യിലാ കും സാധനങ്ങളുമായി സ്ത്രീകളുടെ യാത്ര.
/sathyam/media/media_files/2025/04/27/lUqyovRSNXfQpHYS9APj.jpg)
സ്ത്രീകൾ പാചകത്തിലേർപ്പെടുമ്പോൾ കുട്ടികളും മുതിർന്നവരും മറ്റു ജോലികളിലേർപ്പെടുന്നു. സന്ധ്യ യ്ക്കാകും മടക്കം. അരിയാ ഹാരം പ്രിയമല്ലാത്തതിനാൽ ചോളവും ആട്ടയും കൊണ്ടുള്ള റൊട്ടിയായിരിക്കും ആഹാരം. നെയ്യ് ധാരാളമായി കഴിക്കുന്നവരാണ് ഇവർ. കറികളിലും റൊട്ടിയിലും ഇകൂട്ടർ ധാരാളം നെയ്യ് ഉപയോഗിക്കാറുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us