/sathyam/media/media_files/2026/01/08/ame-2026-01-08-10-15-05.jpg)
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ മിനിയാപൊളിസിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ യുവതിയെ വെടിവച്ചു കൊന്നു.
അമേരിക്കൻ പൗരത്വമുള്ള റെനി നിക്കോൾ ഗുഡ്(37) ആണ് കൊല്ലപ്പെട്ടത്.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെയാണ് സംഭവം.
ഉദ്യോഗസ്ഥനെ യുവതി വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കാനായി വെടിവച്ചതാണെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
എന്നാൽ, റെനിയുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള പ്രകോപനങ്ങൾ ഉണ്ടായിട്ടില്ലെന്ന് സാക്ഷികൾ മൊഴി നൽകി.
വെടിവയ്പ്പിന്‍റെ വീഡിയോ കണ്ടെന്നും സ്വയം പ്രതിരോധത്തിനായി ചെയ്തതാണെന്ന കഥ വെറും വാദമാണെന്നും മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേ പറഞ്ഞു.
ആറ് വർഷം മുമ്പ് ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ട സ്ഥലത്തിന് സമീപമാണ് സംഭവം നടന്നതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെളുത്ത വംശജനായ പോലീസ് ഉദ്യോഗസ്ഥൻ കഴുത്തിൽ മുട്ടുകുത്തി ശ്വാസം മുട്ടിച്ചതിനെ തുടർന്ന് മരിച്ച കറുത്ത വർഗക്കാരനായിരുന്നു ജോർജ് ഫ്ലോയ്ഡ്. ഈ സംഭവം രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us