പാകിസ്ഥാനിൽ പൊതുവിപണിയിൽ നിത്യേപയോ​ഗ സാധനങ്ങളുടെ വില കൂടുന്നു. റമസാൻ മാസം മുന്നിൽ കണ്ട് പ്രാദേശിക കച്ചവടക്കാർ അമിത ലാഭം ഈടാക്കുന്നതാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തൽ

പൊതുവിപണിയിലെ കനത്ത വിലക്കയറ്റത്തിൽ നിന്ന് ആശ്വാസം തേടി വലിയൊരു വിഭാഗം ജനങ്ങൾ സർക്കാർ സബ്സിഡി നൽകുന്ന ബസാറുകളിലേക്കും ഭക്ഷണശാലകളിലേക്കും ഒഴുകുകയാണ്.

New Update
img(95)

ലാഹോർ: റംസാൻ മാസത്തിൽ തുടർച്ചയായ മൂന്നാം ദിവസവും ലാഹോറിലെ പൊതുവിപണികളിൽ നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വില കുതിച്ചുയരുന്നു. 

Advertisment

സർക്കാർ സ്ഥാപിച്ച 'റംസാൻ സഹുലത്ത് ബസാറുകളിൽ' കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭ്യമാണെങ്കിലും പൊതുവിപണിയിലെ വിലക്കയറ്റത്തിന് കുറവില്ലെന്ന് 'ദി എക്സ്പ്രസ് ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്യുന്നു.


പൊതുവിപണിയിലെ കനത്ത വിലക്കയറ്റത്തിൽ നിന്ന് ആശ്വാസം തേടി വലിയൊരു വിഭാഗം ജനങ്ങൾ സർക്കാർ സബ്സിഡി നൽകുന്ന ബസാറുകളിലേക്കും ഭക്ഷണശാലകളിലേക്കും ഒഴുകുകയാണ്.


പ്രാദേശിക കച്ചവടക്കാർ അമിത ലാഭം ഈടാക്കുന്നതാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തൽ. 

Advertisment