കോംഗോയിൽ കത്തോലിക്കാ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ 34 ആയി. നിരവധി വീടുകളും കടകളും ഭീകരർ തീവച്ചു നശിപ്പിച്ചു. കൊല്ലപ്പെട്ടവരിൽ പള്ളിക്ക് പുറത്തുണ്ടായിരുന്നവരും. രക്ഷപ്പെട്ട ഭീകരരെ തിരഞ്ഞ് സൈന്യം

New Update
download (7)

കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ കത്തോലിക്കാ പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ (‍ഐഎസ്) പിന്തുണയുള്ള ഭീകരർ നടത്തിയ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടു. 

Advertisment

കിഴക്കൻ കോംഗോയിലെ കൊമാൻഡയിൽ ഞായറാഴ്ച പുലർച്ചെ ഒന്നിനായിരുന്നു ആക്രമണം. സമീപത്തുള്ള നിരവധി വീടുകളും കടകളും ഭീകരർ തീവച്ചു നശിപ്പിച്ചു.

അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) ആണ് നിഷ്ഠുര ആക്രമണം നടത്തിയത്. പള്ളിയിലും പുറത്തും ഉണ്ടായിരുന്നവരെ ഭീകരർ വെടിവച്ചു കൊല്ലുകയായിരുന്നു. മൃതദേഹങ്ങൾ ആക്രമണസ്ഥലത്തുനിന്ന് മാറ്റിയിട്ടില്ല. 

നാൽപ്പതിലധികം പേർ കൊല്ലപ്പെട്ടുവെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പത്തു പേർ കൊല്ലപ്പെട്ടെന്നാണു സൈന്യം പറയുന്നത്. സുരക്ഷാസൈനികരെത്തും മുമ്പ് ഭീകരർ രക്ഷപ്പെട്ടു.

 

Advertisment