ബിഡിജെഎസുമായുള്ള സീറ്റ് വിഭജനം അന്തിമമായിട്ടില്ല , ബിഡിജെഎസ് പുതുതായി ചില സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള എംപിമാർ ധർണ്ണ നടത്തുകയും പാർലമെൻറ് സ്തംഭിപ്പിക്കുകയും മാത്രമാണ് ചെയ്തത്. മോദി സർക്കാർ പ്രഖ്യാപിച്ച പദ്ധതികളുടെ ഫ്ലക്സ് ബോർഡ് പ്രചരണം മാത്രമാണ് എംപിമാർ നിർവഹിച്ചത്.