/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ച വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. മണക്കാട് എംഎസ്കെ നഗർ സ്വദേശി അക്ഷയ് ജിത്ത്(26) ആണ് പിടിയിലായത്. തുമ്പ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
കൊറിയർ സർവീസ് സ്ഥാപനത്തിലെ ഡെലിവറി ജീവനക്കാരനാണ് പ്രതി. രണ്ട് വർഷം മുൻപ് കൊറിയർ നൽകാനെത്തിയ പ്രതി വീട്ടമ്മയെ പരിചയപ്പെടുകയായിരുന്നു. തുടർന്ന് നിരന്തരം ഫോൺ ചെയ്യുകയും മെസേജുകൾ അയയ്ക്കുകയും ചെയ്തിരുന്നു.
പല തവണ ഇയാൾ യുവതിയോട് പ്രണയാഭ്യർഥന നടത്തി. പ്രേമാഭ്യർഥന നിരസിച്ചതോടെ പ്രതി വധഭീഷണി മുഴക്കി. തിങ്കളാഴ്ച ഉച്ചയോടെ പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ഇവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു.
യുവതിയുടെ നിലവിളി കേട്ട് സമീപത്തുള്ളവർ എത്തുമ്പോൾ പ്രതി രക്ഷപ്പെട്ടു. പിന്നാലെ ഇവർ തുമ്പ പോലീസിൽ പരാതിപ്പെട്ടു. ഇതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us