ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ല. ഭാരതാംബ രാജ്യത്തിന്‍റെ അടയാളമെന്ന് ഗവര്‍ണര്‍. മന്ത്രിമാര്‍ പരിപാടിയിൽ പങ്കെടുക്കാത്തതിലും പ്രതിഷേധമറിയിച്ച് ഗവര്‍ണര്‍

New Update
c

തിരുവനന്തപുരം: രാജ്ഭവനില്‍ പരിസ്ഥിതി ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍.

Advertisment

ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ലെന്നും ഭാരതാംബ രാജ്യത്തിന്‍റെ അടയാളമെന്നും ഗവര്‍ണര്‍ പറഞ്ഞു.

മന്ത്രിമാര്‍ പരിപാടിയിൽ പങ്കെടുക്കാത്തതിലും ഗവര്‍ണര്‍ പ്രതിഷേധമറിയിച്ചു. മന്ത്രിമാര്‍ക്ക് വരാന്‍ കഴിയാത്ത എന്താണുള്ളതെന്ന് ഗവര്‍ണർ ചോദിച്ചു.

രാജ്ഭവനിലെ സെൻട്രൽ ഹാളിൽ ഭാരതാംബയുടെ ചിത്രം വച്ചതിനു പിന്നാലെ പരിസ്ഥിതി ദിനാഘോഷത്തിൽ നിന്ന് മന്ത്രി പി.പ്രസാദ് വി‌ട്ടു നിൽക്കുകയായിരുന്നു.

പിന്നാലെ സര്‍ക്കാര്‍ പരിപാടി റദ്ദാക്കുകയും ചെയ്തു. മന്ത്രിയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കമുള്ളവര്‍ രംഗത്തെത്തി. ഇത് അപകടകരമായ സൂചനയാണെന്നും തെറ്റായ സമീപനമാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.