/sathyam/media/media_files/2024/12/11/oW72wgca4aWh8BZnPA63.jpg)
തിരുവനന്തപുരം:പാർട്ടി പറഞ്ഞാൽ നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കുമെന്ന് ബിജെപി കൗൺസിലർ ആര്‍.ശ്രീലേഖ.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന മുൻ തീരുമാനം മാറ്റിയെന്നും ഇനി കേരളം ബിജെപി ഭരിക്കുമെന്നും ശ്രീലേഖ പറഞ്ഞു.
ഇരയുടെ പേര് വെളിപ്പെടുത്തി എന്നാരോപിച്ച് തനിക്കെതിരെ പോക്സോ കേസെടുത്തതിൽ ശ്രീലേഖ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
പത്ത് വർഷം മുൻപുള്ള വ്ലോഗിന്‍റെയും 2020-ലെ വീഡിയോയുടെയും പേരിൽ ഇപ്പോൾ കേസെടുത്തത് മനപൂർവം വ്യക്തിഹത്യ ചെയ്യാനാണ്.
മൂന്ന് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 514 പ്രകാരം മൂന്ന് വർഷത്തിനകം കേസെടുക്കണമെന്ന നിയമം നിലവിലുണ്ട്.
കാലപ്പഴക്കം ചെന്ന ഈ വിഷയത്തിൽ തന്നോട് വിശദീകരണം പോലും ചോദിക്കാതെ എഫ്ഐആർ ഇട്ടത് ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us