ചികിത്സ മുടങ്ങുന്നുവെന്ന് ആരോപണം; ബിജെപി മാർച്ചിൽ സംഘർഷം. സമരം മൂലം ചികിത്സ മുടങ്ങുകയാണെന്നും ശസ്ത്രക്രിയ ഉൾപ്പടെ മാറ്റിവയക്കേണ്ട അവസ്ഥയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു

തുടർന്ന് പ്രിൻസിപ്പൽ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

New Update
bjp

കോഴിക്കോട്: ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ചികിത്സ മുടങ്ങുന്നുവെന്ന് ആരോപിച്ച് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ബിജെപി മാർച്ച് നടത്തി. 

Advertisment

സമരം മൂലം ചികിത്സ മുടങ്ങുകയാണെന്നും ശസ്ത്രക്രിയ ഉൾപ്പടെ മാറ്റിവയക്കേണ്ട അവസ്ഥയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.

തുടർന്ന് പ്രിൻസിപ്പൽ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. 

പ്രതിഷേധക്കാരെ നീക്കുന്നതിനിടെ ചെറിയ തോതിൽ ഉന്തം തള്ളുമുണ്ടായെങ്കിലും പോലീസ് എല്ലാവരെയും അറസ്റ്റ് ചെ്തു നീക്കി.

സംഘർഷ സാധ്യത കണക്കിലെ‌ടുത്ത് വൻ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ബിജെപി നേതാക്കൾ മുന്നറിയിപ്പ് നൽകി.

Advertisment