/sathyam/media/media_files/2025/11/16/electin-commi-2025-11-16-15-40-32.jpg)
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ടുള്ള ജോലി സമ്മർദ്ദത്തെ തുടർന്ന് ബിഎല്‍ഒ ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി. കുന്നരു യുപി സ്കൂളിലെ ജീവനക്കാരനായ അനീഷ് ജോര്‍ജിനെയാണ് ഞായറാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
എസ്ഐആർ ജോലി സംബന്ധമായ സമ്മർദമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ബൂത്തലെവൽ ഓഫീസറായ (ബിഎൽഒ) അനീഷ് ജോർജ് ജോലി സമ്മർദത്തെക്കുറിച്ച് നേരത്തേ തന്നെ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നതായി സൂചനയുണ്ട്.
സംഭവത്തിൽ ജില്ലാ കളക്ടർ അടിയന്തര റിപ്പോർട്ട് നൽകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചു. ജോലി സമ്മർദ്ദം ഉണ്ടാകേണ്ട കാര്യമില്ലെന്നും 31 ദിവസം ബിഎൽഒമാർക് വേറെ ജോലി ഒന്നും നൽകിയിട്ടില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us