/sathyam/media/media_files/2025/12/06/elphant-1765043295847-aae8a4ee-fa94-438a-863b-22c61067cd61-900x506-2025-12-06-23-43-21.webp)
എടക്കര: കടുവയുടെ ആക്രമണത്തിൽ ചരിഞ്ഞ കാട്ടാനയുടെ ജഡം കണ്ടെത്തി. നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മരുത ഓടപ്പൊട്ടി വനത്തിലാണ് ജഡം കണ്ടെത്തിയത്.
ആനയുടെ വയറ്റിലും പിൻഭാഗത്തും മാരകമായ മുറിവുകളുണ്ട്.പത്ത് വയസുള്ള പിടിയാനയാണ് ചരിഞ്ഞതെന്നും ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നും അധികൃതർ പറഞ്ഞു.
തുമ്പിക്കൈയുടെ മുക്കാൽ ഭാഗവും കടുവ ഭക്ഷിച്ച നിലയിലാണ്.പോസ്റ്റ്മോർട്ടം നടപടികൾ ഞായറാഴ്ച നടത്തും.
വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഷെരീഫ് പനോലൻ, നെല്ലിക്കുത്ത് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ മണിലാൽ പെരിഞ്ചീരി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. ജനാർദനൻ എന്നിവർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മരുത ഓടപ്പൊട്ടി വനത്തിലാണ് ജഡം കണ്ടെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us