/sathyam/media/media_files/2025/05/17/4QIElp1lQS1Ls8fmYJyh.jpg)
തൃശൂർ: മാടക്കത്തറ സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്ന് തൃശൂർ ജില്ലയുടെ പലഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. ചാലക്കുടി, കുന്നംകുളം അടക്കമുള്ള സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്.
തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.
അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി. വലിയ രീതിയിലുള്ള ശബ്ദത്തോടെ സബ്സ്റ്റേഷനിൽ പൊട്ടിത്തെറി ഉണ്ടായെന്ന് നാട്ടുകാർ പറഞ്ഞു.
പൊട്ടിത്തെറിയുടെ കാരണം കണ്ടെത്താൻ പരിശോധന ആരംഭിച്ചെന്നും വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us