/sathyam/media/media_files/2025/04/08/GfyaicFSzWBV3qz2wglY.jpg)
കൊച്ചി: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ കടന്നാക്രമിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഎസ് എസ് - എസ്എൻഡിപി ഐക്യ നീക്കത്തിന് പിന്നിൽ ചതിയുണ്ടെന്ന ഗണേഷ് കുമാറിന്‍റെ പ്രസ്താവനയാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്.
ഗണേഷ് കുമാർ ഒരു ലോക ചതിയനാണെന്നും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പാരമ്പര്യം തന്നെ ചതിയുടേതാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.
ചതിയുടെ ഒക്കെ പ്രതിഫലമായിട്ടാണ് ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിച്ചത്. ഗണേഷിന് സദാചാരബോധമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us