/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കൊച്ചി: എളമക്കരയിൽ പിതാവും മകളും മരിച്ച നിലയിൽ. മകൾക്ക് വിഷം കൊടുത്ത ശേഷം പിതാവ് ജീവനൊടുക്കിയെന്നാണ് നിഗമനം.
പാണാവള്ളി സ്വദേശി പവിശങ്കറും മകൾ ആറു വയസുള്ള മകൾ വാസുകിയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂചനകളുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us