/sathyam/media/media_files/LcLU1DSW4PN4FJvRDBTb.jpg)
കൊല്ലം: സുരക്ഷ മാനദണ്ഡം ലംഘിച്ച് ഗവര്‍ണര്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി പി. രാജീവ്.
കേരളത്തിൽ സുരക്ഷിതമായി ഏതൊരാൾക്കും നടക്കാൻ കഴിയുമെന്നാണ് മിഠായിത്തെരുവിലൂടെയുളള യാത്രയിലൂടെ ഗവർണർ തെളിയിച്ചതെന്ന് രാജീവ് പറഞ്ഞു.
സർവകലാശാലകളെ അച്ചടക്കം പഠിപ്പിക്കുമെന്നാണ് ഗവർണർ പറയുന്നത്. ഗവര്‍ണര്‍ക്ക് നല്ല അച്ചടക്കമാണല്ലോ എന്നും മന്ത്രി പരിഹസിച്ചു.
നേരത്തെ, ഗവർണറെ വിമർശിച്ച് മറ്റു മന്ത്രിമാരും രംഗത്തെത്തിയിരുന്നു. കൊല്ലത്ത് നവകേരള സദസിനെത്തിയ മന്ത്രിമാർ പ്രഭാതനടത്തത്തിനിടെയാണ് മാധ്യമങ്ങളോടു പ്രതികരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us