/sathyam/media/media_files/2025/10/28/school-sports-2025-10-28-18-32-48.jpg)
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയുടെ കൊടിയിറങ്ങി. കായികമേളയിൽ തിരുവനന്തപുരം സ്വർണക്കപ്പ് സ്വന്തമാക്കി. 1825 പോയിന്‍റോടെയാണ് തിരുവനന്തപുരം ഓവറോൾ കിരീടം നേടിയത്.
റണ്ണറപ്പ് ട്രോഫി തൃശൂരും ( 892 പോയിന്‍റ്) മൂന്നാം സ്ഥാനം കണ്ണൂരും ( 859 പോയിന്‍റ്) നേടി.ഓവറോൾ ചാമ്പ്യൻമാർക്കുള്ള പുരസ്കാരം ഗവർണർ സമ്മാനിച്ചു.
അത്ലറ്റിക്സിൽ മലപ്പുറം കിരീടം നിലനിർത്തി. ഫോട്ടോ ഫിനിഷിലേക്ക് എന്ന് തോന്നിപ്പിച്ച അത്ലറ്റിക്സ് മത്സരത്തിന്‍റെ അവസാനം 4×100 മീറ്റർ റിലേയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കൾ ആക്കിയത്.
ഒരു മീറ്റ് റിക്കോർഡ് അടക്കം മൂന്നു സ്വർണമാണ് റിലേയിൽ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്‍റും പാലക്കാട് 212 പോയിന്‍റുമാണ് നേടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us