/sathyam/media/media_files/2025/12/15/madapapam-dridge-2025-12-15-22-30-31.webp)
തിരുവനന്തപുരം: വെള്ളറട മണ്ഡപത്തിന്‍ കടവ് പാലത്തിൽ നിന്നും ചാടിയ വിദ്യാർഥിനിയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ഇന്ന് രാവിലെ പാലത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്.
പ്ലസ് ടു വിദ്യാർഥിനി പരീക്ഷാപ്പേടിയെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവം നാട്ടുകാരുടെയും ഇതുവഴി കടന്നുപോയ യാത്രക്കാരുടെയും ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
വെള്ളത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ വിദ്യാര്‍ഥിനി അവശനിലയിലായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നൽകി. നെയ്യാർ റിസർവോയറിന്‍റെ ഭാഗമായ പുഴയിലേക്കാണ് വിദ്യാർഥിനി ചാടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us