Advertisment

ഉമ തോമസിന്റെ ആരോഗ്യ നില തൃപ്തികരം. തീവ്രപരിചരണ വിഭാഗത്തില്‍നിന്നും റൂമിലേക്ക് മാറ്റി. പരസഹായത്തോടെ നടക്കാനാരംഭിച്ചെന്നും അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ ഇപ്പോള്‍ അനുവദിക്കില്ലെന്നും ഡോക്ടർമാർ

New Update
uma thomas Untitledpras

കൊച്ചി: കലൂർ സ്റ്റേഡിയത്തിന്‍റെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസിനെ റൂമിലേക്ക് മാറ്റി.

Advertisment

എംഎൽഎയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പരസഹായത്തോടെ നടക്കാനാരംഭിച്ചെന്നും ഡോക്ടർമാർ അറിയിച്ചു.


അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ ഇപ്പോള്‍ അനുവദിക്കില്ല.


തീവ്രപരിചരണ വിഭാഗത്തില്‍നിന്നും മാറ്റിയതോടെ ഇനി ഫിസിയോതെറാപ്പിയടക്കമുള്ള മറ്റ് ചികിത്സകളിലേക്ക് കടക്കും.

Advertisment