/sathyam/media/media_files/2026/01/17/vv-rajesh-2026-01-17-18-49-50.jpg)
തിരുവനന്തപുരം: ഭരിക്കുന്ന പാർട്ടിക്ക് പണം സമ്പാദിക്കാനുള്ള കറവ പശുവല്ല കോർപറേഷനെന്ന് മേയർ വി.വി.രാജേഷ്. അഴിമതി ചെയ്യാൻ ഒരാളെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവനക്കാർ രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെ ഓഫീസിലുണ്ടാകണം. അനാവശ്യമായി ഫയലുകൾ പിടിച്ചുവയ്ക്കരുത്. കൊടി കെട്ടുകയോ, പാർട്ടി പ്രവർത്തനങ്ങളും ചെയ്യാം. പക്ഷേ ജോലി സമയത്ത് പാടില്ല.
ജനങ്ങളോട് സൗഹർദപരമായി പെരുമാറണം. രാഷ്ട്രീയപാർട്ടികളുടെ ഫ്ലക്സ് പരിപാടി കഴിഞ്ഞാൽ നിർബന്ധമായി മാറ്റണമെന്നും മേയർ നിർദേശം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us