/sathyam/media/media_files/2025/10/23/screenshot-2025-10-23-203525-2025-10-23-20-35-44.jpg)
കാസര്‍ഗോഡ്: മേൽപറമ്പിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലെ മതില്‍ ഇടിഞ്ഞുവീണ് ഇരുനിലക്വാര്‍ട്ടേഴ്സിലെ കിടപ്പുമുറി പൂര്‍ണമായും തകര്‍ന്നു. അധ്യാപകദമ്പതികളും പിഞ്ചുകുഞ്ഞും അത്ഭുതകരമായി രക്ഷപെട്ടു.
പെര്‍ള നവജീവന സ്പെഷല്‍ സ്കൂള്‍ എഡ്യുക്കേറ്ററായ തിരുവനന്തപുരം കാഞ്ഞിരംകുളം കഴിയൂര്‍ സ്വദേശി സാം ഡേവിഡ്സണ്‍, ഭാര്യ കാസര്‍ഗോഡ് ബിആര്‍സി സ്പെഷല്‍ എഡ്യുക്കേറ്ററും കോട്ടയം ചങ്ങനാശേരി സ്വദേശിയുമായ ആല്‍ബി സജി, ഇവരുടെ ആറുമാസം പ്രായമുള്ള മകള്‍ സേറ മരിയ സാം എന്നിവരാണ് രക്ഷപെട്ടത്.
മേല്‍പറമ്പിലെ കളനാട് വില്ലേജ് ഓഫീസിനു സമീപത്തെ ഫറാഷ് ക്വാര്‍ട്ടേഴ്സിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. സാം പുറത്തുപോയി തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് സംരക്ഷണമതില്‍ തകർന്ന് ഇവരുടെ കിടപ്പുമുറിയുടെ ചുവരിലേക്ക് പതിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us