Advertisment

നെയ്മര്‍ ചെല്‍സിയിലേക്ക്

New Update
publive-image
പാരീസ്: ബ്രസീല്‍ സൂപ്പര്‍ ഫുട്ബോളര്‍ നെയ്മര്‍ ഫ്രഞ്ച് ക്ലബ്ബായ പാരി സാന്‍ ഷെര്‍മയ്ന്‍ വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നെയ്മര്‍ പുറത്തുപോകുന്നതില്‍ പിഎസ്ജിക്ക് താത്പര്യം ഉണ്ടെന്ന് തെളിഞ്ഞതോടെയാണിത്.
ഇക്കാര്യം മനസിലാക്കിയ നെയ്മര്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി അടക്കമുള്ള ക്ലബ്ബുകളുമായി സംസാരിക്കാന്‍ വാതില്‍ തുറന്നതായും റിപ്പോര്‍ട്ടുണ്ട്.222 മില്യണ്‍ യൂറോ (1824 കോടി രൂപ) എന്ന ലോക റിക്കാര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയില്‍ നിന്ന് 2017ല്‍ പിഎസ്ജി നെയ്മറിനെ സ്വന്തമാക്കിയത്. 2021ല്‍ നാലു വര്‍ഷത്തേക്കു കൂടി നെയ്മറുമായുള്ള കരാര്‍ പിഎസ്ജി പുതുക്കിയിരുന്നു.

നെയ്മര്‍ പിഎസ്ജി വിടാന്‍ താത്പര്യം കാണിച്ചതോടെ പഴയ ക്ലബ്ബായ ബാഴ്സലോണ, ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയവയെല്ലാം രംഗത്തെത്തിയിട്ടുണ്ടെന്നും സൂചനയുണ്ട് .പിഎസ്ജിക്കായി 144 മത്സരങ്ങളില്‍നിന്ന് 100 ഗോളും 60 അസിസ്റ്റും നെയ്മറിന്‍റെ പേരിലുണ്ട്. ബാഴ്സയ്ക്കൊപ്പം 186 മത്സരങ്ങളില്‍ 105 ഗോളും 76 അസിസ്റ്റുമാണുള്ളത്.

Advertisment