/sathyam/media/post_attachments/CB7h3RYlGRKkXlhRYrwe.jpg)
കൊല്ലം: കുളത്തൂപ്പുഴ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം തുടര്‍ക്കഥയായി മാറിയതോടെ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്ത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് നിരവധി തവണയാണ് വൈദ്യുതി മുടങ്ങിയത്. രാവിലെ മുതല്‍ തന്നെ വോള്‍ട്ടേജ് കുറവും തുടര്‍ച്ചയായുള്ള വൈദ്യുതി തടസ്സവും ഹോട്ടലുകള്‍, ബേക്കറികള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു.
ഇടമണ്‍, ആയൂര്‍, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഫീഡറുകളില്‍ നിന്നുമാണ് കുളത്തൂപ്പുഴയിലേക്ക് വൈദ്യുതിയെത്തുന്നത്. ഏതെങ്കിലും കാരണത്താല്‍ ഒരു ഫീഡറില്‍ നിന്നുമുള്ള വൈദ്യുതിക്ക് തടസ്സം നേരിട്ടാല്‍ മറ്റു ഫീഡറുകളില്‍ നിന്നുമുള്ള വൈദ്യുതി ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാമെന്നിരിക്കെ, നിരന്തരമുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് ന്യായീകരണം നല്‍കാന്‍ പോലും അധികൃതര്‍ക്കാകുന്നില്ല. കുളത്തൂപ്പുഴ ടൗണിലും പരിസര പ്രദേശങ്ങളിലും വോള്‍ട്ടേജ് ക്ഷാമവും പതിവാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us