മനാമ:ഒരു മാസത്തെ പ്രാർത്ഥനാ മുഖരിതമായ അന്തരീക്ഷത്തിൽ പള്ളികൾ ഭക്തരാൽ ജനകീയമായി നിറഞ്ഞൊഴുകി. ഒരു മാസത്തെ വിപുലമായ പ്രാർത്ഥനാ ചൈതന്യത്തിൽ സമൂഹ നോമ്പുതുറകളും ആരംഭിച്ചു.
/sathyam/media/media_files/2025/03/02/ww20Q1LgUNDMScvCg7mt.jpg)
റംസാൻ ആദ്യ ദിനത്തിൽ ബഹ്റൈൻ രാജാവ് റൗദ പാലസിൽ ഒരുക്കിയ ഇഫ്താറിൽ ഭരണാധികാരികളും റോയൽ കുടുബാങ്ങളും ഗൾഫ് രാജ്യങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
/sathyam/media/media_files/2025/03/02/1stDQHGEWGerKtLU0WyB.jpg)
ആത്മീയതയുടെ നിർവ്യതിയിൽ മുഹറഖിൽ വിവിധ ഉല്ലാസത്തിനും പാരമ്പര്യ തനിമയിൽ വിവിധ സ്വദേശിഭക്ഷണ വിഭവങ്ങളും റംസാൻ ദിവസങ്ങളിൽ ഒരുക്കിയിട്ടുണ്ട് .
/sathyam/media/media_files/2025/03/02/aMbW3tkIRRCC1bUVL2OX.jpg)
ബഹ്‌റൈനിലെ ക്യാപിറ്റൽ ഗവർണറേറ്റ് മറ്റുവിവിധ രാജ്യങ്ങളിലെ സംഘടനകൾ ചാരിറ്റി കൂട്ടായ്മകൾ ഇഫ്താറുകളും അർഹതപ്പെട്ടവർക്കുള്ള ഇഫ്താർ കിറ്റുകളും വിതരണവും നോമ്പുതുറയും വൻകിട ഹോട്ടലിൽ ഗബ്ഗയും ഒരുക്കിയിട്ടുണ്ട്.
/sathyam/media/media_files/2025/03/02/uQd6YiRVnwm0Er5N16zX.jpg)
എല്ലാ റംസാൻ മാസങ്ങളിലും തറാവീഹിന് ശേഷം നടക്കുന്ന മജ്ലിസുകളും ആദ്യറംസാൻ ദിനത്തിൽ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.