/sathyam/media/media_files/z6jGfmUsZrQw0wmxD9Dg.jpg)
കുവൈറ്റ്: കുവൈത്തിൽ പേജർ സേവനങ്ങളെക്കുറിച്ച ഭീതി വേണ്ട. 20 വർഷം മുമ്പ് സാങ്കേതികവിദ്യ നിർത്തലാക്കിയപ്പോൾ കുവൈത്തിൽ പേജർ ഫ്രീക്വൻസികൾ നിർജീവമാക്കിയതായും രാജ്യം ഇനി പേജർ സേവനങ്ങളെ ഉപയോഗപ്പെടുത്തില്ലെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
ലബനാനിൽ കഴിഞ്ഞ ദിവസം ഉണ്ടായ വ്യാപകമായ പേജർ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം.
ഐ ഫോണുകൾ, ആൻഡ്രോയ്ഡുകൾ പോലുള്ള സ്മാർട്ട് ഉപകരണങ്ങളുടെ ഹാക്കിങ് ആശങ്കകളും ഉറവിടങ്ങൾ തള്ളിക്കളഞ്ഞു.
സുരക്ഷാ ലംഘനങ്ങളെ ചെറുക്കാൻ രൂപകൽപന ചെയ്ത നൂതന എൻക്രിപ്ഷനാണ് ഈ ഉപകരണങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി.
പതിവ് സുരക്ഷ അപ്ഡേറ്റുകളിലൂടെ വലിയ തോതിലുള്ള ഹാക്കിങ് ശ്രമങ്ങളിൽ നിന്ന് ഉപയോക്താക്കൾക്ക് പരിരക്ഷ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us