/sathyam/media/media_files/2025/11/16/ranjiii-2025-11-16-13-50-21.jpg)
ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളത്തിന് തകര്‍ച്ച. നിലവിൽ കേരളം അഞ്ചുവിക്കറ്റ് നഷ്ടത്തിൽ നൂറ് റൺസ് എന്ന നിലയിലാണ്. 15 റണ്‍സുമായി ബാബാ അപരാജിതും ഒരു റൺസുമായി അഹമ്മദ് ഇമ്രാനുമാണ് ക്രീസില്‍.
മധ്യപ്രദേശിന് വേണ്ടി സാരാന്‍ഷ് ജെയിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. കേരളത്തിന് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ രോഹന്‍ കുന്നുമ്മലിനെ പുറത്താക്കിയ കുമാര്‍ കാര്‍ത്തികേയ സിംഗാണ് കേരളത്തിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്.
അഭിഷേക് നായരും അങ്കിത് ശര്‍മയും ചേര്‍ന്ന് കേരളത്തെ 50 കടത്തി പ്രതീക്ഷ നല്‍കിയെങ്കിലും അങ്കിത് ശര്‍മയെ (20) വിക്കറ്റിന് മുന്നില്‍ കുടുക്കിയ സാരാന്‍ഷ് ജെയിന്‍ കൂട്ടുകെട്ട് പൊളിച്ചതോടെ കേരളം വീണ്ടും തകര്‍ന്നു.
പിന്നീടെത്തിയ മുന്‍ നായകന്‍ സച്ചിൻ ബേബി എട്ട് പന്ത് നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാതെ മടങ്ങി. സച്ചിനെയും സാരാഷ് ജെയിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us