/sathyam/media/media_files/2025/11/19/m2sj8014_new-zealand-afp_625x300_19_november_25-2025-11-19-16-08-23.webp)
നേപ്പിയർ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിന് അഞ്ചുവിക്കറ്റിന്‍റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം മൂന്നു പന്തും അഞ്ചുവിക്കറ്റും ബാക്കിനില്ക്കെ ആതിഥേയർ മറികടന്നു.
അർധസെഞ്ചുറി നേടിയ ഓപ്പണർമാരായ ഡെവൺ കോൺവേയും (90) രചിൻ രവീന്ദ്രയുമാണ് (56) കിവീസിന് വിജയം സമ്മാനിച്ചത്. 39 റൺസുമായി ടോം ലാഥമും 34 റൺസുമായി നായകൻ മിച്ചൽ സാന്‍റ്നറും പുറത്താകാതെ നിന്നു. അതേസമയം, വിൽ യംഗ് (11), മാർക്ക് ചാപ്മാൻ (പൂജ്യം), മൈക്കൽ ബ്രേസ്വെൽ (11) എന്നിവർ നിരാശപ്പെടുത്തി.
വിൻഡീസിനു വേണ്ടി മാത്യു ഫോർഡ്, ജെയ്ഡൻ സീൽസ്, ജസ്റ്റിൻ ഗ്രീവ്സ്, റോസ്റ്റൺ ചേസ്, ഷമാർ സ്പ്രിംഗർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, വെടിക്കെട്ട് സെഞ്ചുറി നേടിയ നായകൻ ഷായ് ഹോപ്പിന്‍റെ കരുത്തിലാണ് വിൻഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 69 പന്തിൽ 13 ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 109 റൺസെടുത്ത ഹോപ് പുറത്താകാതെ നിന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us