/sathyam/media/media_files/99lGVcK6xmr69Y2BNjW8.jpg)
ഡോര്‍ട്ട്മുണ്‍ഡ്: യൂറോകപ്പിൽ ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സ് - പോളണ്ട് മത്സരം സമനിലയിൽ(1-1) കലാശിച്ചു. സമനിലയോടെ മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്‍റുമായി രണ്ടാം സ്ഥാനക്കാരായാണ് ഫ്രാന്‍സിന്‍റെ നോക്കൗട്ട് പ്രവേശനം.
ആദ്യ പകുതിയിൽ ഫ്രാൻസ് നല്ല അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളുമാത്രം പിറന്നില്ല. എംബപ്പെക്ക് മാത്രം മൂന്നോളം അവസരങ്ങൾ ലഭിച്ചു. അവസാനം 56-ാം മിനിറ്റിൽ ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയുടെ പെനാല്‍റ്റിയിലൂടെ ഗോൾവല കുലുക്കി.
എന്നാൽ അടിക്ക് തിരിച്ചടിയെന്നോണം 79-ാം മിനിറ്റില്‍ പോളണ്ട് ക്യാപ്റ്റന്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി പെനാല്‍റ്റിയിലൂടെ ഗോൾ മടക്കി. ഒരു പോയിന്‍റുമായി അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത പോളണ്ട് ടൂർണമെന്‍റിൽ നിന്ന് പുറത്തായി.